ജെസ്നയുടെ തിരോധാനം: വിശദീകരണം നൽകാൻ കൂടുതൽ സമയം തേടി സിബിഐ
ജെസ്നയുടെ തിരോധാനം: വിശദീകരണം  നൽകാൻ കൂടുതൽ സമയം തേടി സിബിഐ
Wednesday, March 27, 2024 1:53 AM IST
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ അഭിഭാഷകൻ.

ഈ ആവശ്യം പരിഗണിച്ച കോടതി ഏപ്രില്‍ അഞ്ചിനകം സമർപ്പിക്കാൻ നിർദേശിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയിലും കോടതി അന്ന് വാദം കേൾക്കും. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

ജെസ്നയെ കാണാതാകുന്ന പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നു ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജെസ്നയെ ഡിഗ്രിക്കു കൂടെ പഠിച്ച ഒരു സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.


ജെസ്നയുടെ കൂടെ പഠിച്ച അഞ്ച് വിദ്യാർഥികളേക്കുറിച്ച് അന്വേഷണം നടന്നില്ല. കോളജിനു പുറത്ത് ജെസ്ന എൻഎസ്എസ് ക്യാന്പുകൾക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.

തിരോധാനത്തിനു പിന്നിൽ തീവ്രവാദ സംഘങ്ങൾക്കു പങ്കുണ്ടെന്നോ ജെസ്ന മതപരിവർത്തനം നടത്തിയതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു സിബിഐ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജെസ്ന മരിച്ചതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്നായിരുന്നു സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ സിബിഐയുടെ വിശദീകരണ റിപ്പോർട്ടിന് ഏറെ പ്രാധാന്യം ഉണ്ടാകും.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായ ജെസ്നയെ കാണാതാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.