നീതി ലഭിച്ചില്ല: മുജീബിനെ തൂക്കിലേറ്റണം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
നീതി ലഭിച്ചില്ല: മുജീബിനെ തൂക്കിലേറ്റണം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
Tuesday, March 19, 2024 2:53 AM IST
മുക്കം: തനിക്ക് നീതി കിട്ടിയില്ലെന്നും പ്രതിക്കു ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. താന്‍ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും പ്രതി കൊണ്ടോട്ടി മാവുങ്ങല്‍ സ്വദേശി മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണു വേണ്ടതെന്നും അതിജീവിത പറഞ്ഞു.

ഈ മാസം 11നാണ് അനുവിനെ വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്കു സമീപത്തെ അള്ളിയോറതാഴ വയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതി കൊണ്ടോട്ടിയിലെ വീട്ടിൽ വച്ചാണ് പേരാന്പ്ര പോലീസ് മുജീബ് റഹ്മാനെ ഏറെ സാഹസികമായി പിടികൂടിയത്.

ഇതിനിടെ എസ്ഐ സുനിലിനെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. കൊല നടത്തിയശേഷം അനുവിന്‍റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്കു കൈമാറുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ മുജീബ് റഹ്മാനെ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അനുവിന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടയിൽ നിലത്ത് വീണ അനുവിനെ തോട്ടിലേക്കു തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിപ്പിടിച്ചു മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്തു ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണു ആഭരണങ്ങൾ കവർന്നത്.

അനു കൊലപാതകക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുജീബ് റഹ്‌മാനാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. ഈ ഒരു സാഹചര്യത്തിലാണ് അതിജീവിതയുടെ പ്രതികരണം.


മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണു ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നു ചോദിച്ചപ്പോള്‍, അത് പറയേണ്ടെന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.

വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്ന സംഭവമാണ് മുത്തേരി കേസ്.
2020 ജൂലൈ രണ്ടിനായിരുന്നു മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്‌മാന്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവര്‍ന്നത്.

അയ്യായിരം രൂപ കൈക്കലാക്കിയ ശേഷം ബാഗ് മുക്കം പാലത്തിൽനിന്ന് പുഴയിലേക്കെറിഞ്ഞു. ഓട്ടോ തൊണ്ടയാട് മേൽപ്പാലത്തിന് അടിയിലൊളിപ്പിച്ചു. സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെ പിന്തുടർന്നുള്ള അന്വേഷണമാണ് മുജീബിനെ കുടുക്കിയത്.

ആക്രമണത്തിന് ഉപയോഗിച്ച ഓട്ടോ മുജീബ് ചോമ്പാലിൽനിന്ന് കവർന്നതാ ണെന്ന്‌ കണ്ടെത്തി. സെപ്റ്റംബറില്‍ ഈ കേസില്‍ മുക്കം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.