മൂന്നാറിൽ ക്ലേശം അനുഭവിക്കുന്നവർക്കു വേണ്ടി നിൽക്കും: ശ്രീറാം വെങ്കിട്ടരാമൻ
Wednesday, March 29, 2017 1:38 PM IST
മൂന്നാർ: മൂന്നാറിൽ ക്ലേശം അനുഭവിക്കുന്ന നിരവധി പേരുണ്ടെന്നും അവരോടൊപ്പം നിൽക്കുമെന്നും സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. യാതൊരുവിധ ആശ്രയവും പരിഹാരവുമില്ലാത്ത ക്ലേശിക്കുന്ന നിരവധി പേർ മൂന്നാറിലുണ്ട്. അവർക്കു വേണ്ടി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. അവരുടെ അവശ്യങ്ങൾ നിറവേറ്റപ്പെടണം. ഇതിനിടയിലാണു ചിലർനിയമലംഘനം നടത്തുന്നത്. ഭൂരിപക്ഷവും നിയമത്തെ അനുസരിക്കുന്പോൾ കുറച്ചു പേർ മാത്രമാണു നിയമലംഘനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ചുറ്റുപാടികളിൽനിന്നുമാണ് സേവനത്തിന്‍റെ ഉന്നതമായ പദവിയിലേക്കെത്തിച്ചേർന്നത്. ഐഎഎസ് മോഹം ചെറുപ്പത്തിലേ മനസിൽ കൂടുകൂട്ടിയതാണ്. ഒറ്റ ദിവസം‌കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നു വിശ്വസിക്കുന്നില്ല. എങ്കിലും ലക്ഷ്യങ്ങളെക്കുറിച്ചും യാഥാർഥ്യങ്ങളെക്കുറിച്ചും ഉറച്ച ബോധ്യമുണ്ട്. മൂന്നാറിലെ നടപടികൾ വ്യവസ്ഥകൾ അനുസരിച്ചാണ്. എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ ഇപ്പോഴത്തെ പ്രശ്നങ്ങളെ മറികടക്കാനാവും. സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകൾ ഇച്ഛാശക്തി പ്രകടിപ്പിക്കണം.


പ്രതിസന്ധികളെ ഭയക്കുന്നില്ലെന്നും ദേവികുളം സബ്കളക്ടറെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് ബിരുദവും സ്വന്തമാക്കിയിട്ടുള്ള ശ്രീറാമിനു വ്യക്തിപരമായ ജീവിതത്തിൽ വലിയ സ്വപ്നങ്ങളില്ല. സ്വപ്ങ്ങളെല്ലാം സമൂഹത്തെക്കുറിച്ചു മാത്രമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. തിരുവല്ലയിൽ അസിസ്റ്റന്‍റ് കളക്ടർ ആയിരിക്കെ തുടക്കക്കാരന്‍റെ പതർച്ചകളൊന്നുമില്ലാതെ, മുഖം നോക്കാതെയെടുത്ത നടപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിടെനിന്നാണ്് മൂന്നാറിലെത്തിയത്. എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണു നയിക്കുന്നതെന്ന് ഈ യുവ ഉദ്യോഗസ്ഥൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.