മൂന്നാർ കൈയേറ്റ പ്രശ്നം :വി.എസിനെ തള്ളി ഇടുക്കി ജില്ലാനേതൃത്വം
Wednesday, March 29, 2017 1:03 PM IST
തൊടുപുഴ: മൂന്നാർ കൈയേറ്റ പ്രശ്നത്തിൽ വീണ്ടും വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറഞ്ഞു സിപിഎം ഇടുക്കി ജില്ലാ ഘടകം. കൈയേറ്റവുമായി ബന്ധപ്പെട്ടു വി.എസ്. അച്യുതാനന്ദൻ മൂന്നാർ സന്ദർശിക്കുകയാണെങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹത്തിനു ലഭിക്കില്ലെന്ന സൂചനയാണു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നൽകിയത്.

ആവശ്യമായി വന്നാൽ മൂന്നാർ സന്ദർശിക്കുമെന്നു വി.എസ്. പറഞ്ഞെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായാൽ സിപിഎം ജില്ലാ ഘടകത്തിന്‍റെ കടുത്ത എതിർപ്പു മറി കടന്നു മാത്രമേ അദ്ദേഹത്തിനു മൂന്നാറിൽ എത്താൻ കഴിയൂ. ഇന്നലെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം വി.വി. മത്തായി തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ വി.എസിനെ ശക്തമായി വിമർശിച്ചും തള്ളിപ്പറഞ്ഞുമാണ് രംഗത്തുവന്നത്.

മൂന്നാർപ്രശ്നത്തിൽ വിഎസിനു ഓർമക്കുറവുണ്ടെന്നും അതാണു എസ്.രാജേന്ദ്രൻ എംഎൽഎ കൈയേറ്റക്കാരനാണെന്ന് അദ്ദേഹം പറയുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു. വിഎസിന്‍റെ നേതൃത്വത്തിലുള്ള മൂന്നാർദൗത്യം അട്ടിമറിച്ചത് ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാരാണ്. ഇക്കാലത്തു പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ മൂന്നാർ സന്ദർശിക്കാതിരുന്നത് അദ്ദേഹത്തിന്‍റെ വീഴ്ചയാണ്. വീണ്ടും വിഎസ് മൂന്നാർ സന്ദർശിക്കുകയാണെങ്കിൽ ഒപ്പമുണ്ടാകുമോയെന്ന കാര്യത്തിൽ, വരട്ടെ അപ്പോൾ നോക്കാമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

വൈദ്യുതി മന്ത്രി എം.എം.മണിയും ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനും മൂന്നാറിൽ കൈയേറ്റമുണ്ടെന്ന വിഎസിന്‍റെ വാക്കുകളെ നേരത്തെ തള്ളിയിരുന്നു.

ദേവികുളം സബ്കളക്ടറെ മാറ്റണമെന്നു ആവശ്യപ്പെട്ടു സിപിഎം സമരം നടത്തിയിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങൾ തിരുത്തണമെന്നായിരുന്നു സമരത്തിന്‍റെ ആവശ്യം. മൂന്നാറിൽ നിർമാണ പ്രവർത്തനങ്ങൾക്കു റവന്യു വകുപ്പിന്‍റെ അനുമതി വേണമെന്ന ഹൈക്കോടതി വിധി ദേവികുളം സബ് കളക്ടർ അടക്കമുളള ഉദ്യോഗസ്ഥർ സ്വന്തം താൽപര്യത്തിന് അനുസരിച്ച് ഉപയോഗിച്ചതാണു സിപിഎം എതിർത്തത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിൽ ഇതിനു പരിഹാരം കണ്ടതുകൊണ്ടാണു സമരം പിൻവലിച്ചത്.


മൂന്നാറിലെ പാവപ്പെട്ടവർ താമസിക്കുന്ന ഒരു പ്രദേശത്തിനു ഇക്കാനഗർ എന്നു പേരിട്ടതു സിപിഎമ്മല്ല. ഇവിടം സിപിഎം നേതാക്കളായ കൈയേറ്റക്കാരുടെ കേന്ദ്രമായി ചിത്രീകരിക്കുന്നതു ചില മാധ്യമങ്ങളുടെയും വൻകിട കൈയേറ്റക്കാരുടെയും ഗൂഢാലോചനയാണ്. ഇവിടെ സിപിഎമ്മുകാർ മാത്രമല്ല ഉളളത്. പകുതിയിലേറെ കോണ്‍ഗ്രസുകാരാണ്. അവരെയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈയേറ്റക്കാരെന്നു മുദ്രകുത്തിയത്. യുഡിഎഫ് സർക്കാരിന്‍റെ ഭരണകാലത്തു നടന്ന കൈയേറ്റങ്ങൾക്കെതിരെ പ്രതികരിക്കാതിരുന്ന ചെന്നിത്തലയ്ക്ക് ഇപ്പോൾ മൂന്നാറിൽ വന്ന് അഭിപ്രായം പറയാൻ എന്തു യോഗ്യതയാണുള്ളത്. കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെയും വൻകിട സ്ഥാപനങ്ങളുടെയും കൈയേറ്റം ചില മാധ്യമങ്ങളും പരിസ്ഥിതി ഗൂഢാലോചനക്കാരും കാണാത്തതു ബോധപൂർവമാണെന്നും ജയചന്ദ്രൻ പറഞ്ഞു.

തന്‍റെ എട്ടു സെന്‍റ് ഭൂമി ശരിയായ രീതിയിൽ ലഭിച്ചതാണെന്നും അതിനു തെളിവുകളുണ്ടെന്നും എസ്.രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ലാൻഡ് അസൈൻമെന്‍റ് കമ്മിറ്റി പാസാക്കിയാണു ഭൂമിക്കു പട്ടയം ലഭിച്ചത്.

പട്ടയമുണ്ടെങ്കിലും പോക്കുവരവു ചെയ്യാനായിട്ടില്ല. ആ സമയത്തുണ്ടായിരുന്ന ലാൻഡ് റവന്യു കമ്മീഷണർ ഹിയറിംഗ് നടത്താതിരുന്നതാണു കാരണം. പട്ടയവുമായി ബന്ധപ്പെട്ടുള്ള റവന്യു രേഖകൾ ബന്ധപ്പെട്ട ഓഫീസിൽനിന്നു കാണാതായതു തർക്കവിഷയമാണെന്നും ഇതിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.