ലഹരിമരുന്നുമായി യുവാവ് പിടിയില്‍
Sunday, July 7, 2024 4:22 AM IST
കൊച്ചി: സെഡേറ്റീവ് ഹിപ്‌നോട്ടിക്‌സ് വിഭാഗത്തില്‍പ്പെടുന്ന "സോള്‍പിഡെം' എന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിയും മാമംഗലത്ത് താമസിക്കുന്ന സഫ്രോണ്‍ വില്ലാസ് മുഹമ്മദ് അമാന്‍ (21) എന്നയാളെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ്, എറണാകുളം എക്‌സൈസ് ഇന്‍റലിജന്‍സ്, എറണാകുളം സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത അന്വേഷണത്തില്‍ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് 75 സോള്‍പിഡെം ഗുളികകള്‍ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും കസ്റ്റഡിയില്‍ എടുത്തു. ഒന്പതുരൂപ മാത്രം വിലയുള്ള ഗുളിക 100 രൂപയ്ക്കാണ് ഇയാള്‍ മറിച്ച് വിറ്റിരുന്നത്.

കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഷോപ്പില്‍ മാസശമ്പളത്തില്‍ ജോലി ചെയ്താണ് പ്രതി ഗുളികകള്‍ കൈക്കലാക്കിയിരുന്നത്. മയക്കുമരുന്നുമായി കലൂര്‍ പൊറ്റക്കുഴി ഭാഗത്ത് ഇടപാടെ കാത്തുനില്‍ക്കവേയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടുന്നത്.

പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇയാളുടെ കസ്റ്റമേഴ്‌സ് ലിസ്റ്റിലുണ്ട്. ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ആദ്യം സൗജന്യമായി നല്‍കിയ ശേഷം മയക്കുമരുന്നിന് അടിമകളാക്കി പിന്നീട് പത്തിരിട്ടി വിലയിൽ വില്പന നടത്തുന്നതാണ് രീതി. ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകള്‍ 10 ഗ്രാമില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


സോള്‍പിഡെംത്തിന്‍റെ അമിതമായ ഉപഭോഗം അമിത രക്തസമര്‍ദത്തിന് ഇടയാക്കി നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിക്കാനും മൂകമായ അവസ്ഥയില്‍ എത്തിച്ചേരാനും ഇതേത്തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബൈപോളാര്‍ ഡിസോഡര്‍, ഇന്‍സോ മാനിയ, അമിത ഭയം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഈ മയക്ക് മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും ഏറെ അളവില്‍ സോൾപിഡെം പിടികൂടുന്നത്.

എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, എറണാകുളം ഇന്‍റലിജന്‍സ് പ്രിവന്‍റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, സ്‌പെഷല്‍ സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫീസര്‍ ജിനേഷ് കുമാര്‍ സി.പി, സജോ വര്‍ഗീസ്, ടി.ടി. ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.