കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ജന്മനാട്ടിൽ സ്വീകരണം നൽകി
Sunday, June 16, 2024 10:22 PM IST
കടുത്തുരുത്തി: സഭകള്‍ അംഗീകാരം നല്‍കിയാല്‍ ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തി പരിഹരിക്കാന്‍ നേതൃത്വം നല്‍കാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിലെ പാല്‍ ഉത്പാദനം വര്‍ധിപ്പിക്കണമെങ്കില്‍ കൂടുതല്‍ ഡയറി ഫാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നമ്പ്യാകുളം പൗരാവലിയുടെയും നാട്ടുകാരുടെയും കാണക്കാരി പഞ്ചായത്തിന്‍റെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നമ്പ്യാകുളത്ത് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഫാമുകളില്‍ കൂടുതല്‍ പശുക്കളെ പരിപാലിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനാവൂ. ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെ ഗോകുല്‍ മിഷന്‍ പോലുള്ള പദ്ധതികളുണ്ട്. 60 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.
കൃത്രിമ പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ സജീവമാണ്. ഇവ വലിയ അപകടമുണ്ടാക്കുന്നവയാണ്. ഇത്തരത്തില്‍ കൃത്രിമമായ പാല്‍ ഉത്പാദിപ്പിക്കുന്നവരെയും ഇതുപയോഗിച്ചു വിഭവങ്ങള്‍ ഉണ്ടാക്കുന്നവരെയും കണ്ടെത്തി നിയന്ത്രിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


വിവിധ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി തീരദേശ മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കാനും ശ്രമങ്ങള്‍ നടത്തുമെന്നും പറഞ്ഞു. നമ്പ്യാകുളം സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളില്‍ നടന്ന സമ്മേളനം കോതനല്ലൂര്‍ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് വടക്കേനെല്ലിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.

ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോസഫ് മയിലപ്പറമ്പില്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍, വൈസ് പ്രസിഡന്‍റ് ബിജു പഴയപുര, പഞ്ചായത്തംഗം ജോര്‍ജ് ഗര്‍വാസീസ് കുറ്റിക്കാട്ടുകുന്നേല്‍, ബ്ലോക്ക് മെമ്പര്‍മാരായ ആശാമോള്‍ ജോബി, കൊച്ചുറാണി സെബാസ്റ്റ്യന്‍, ജോയി ഗര്‍വാസീസ് വെള്ളാമറ്റം, കെ.ടി. ജോണ്‍ കുപ്പത്താനം, രാകേഷ് പുറമറ്റം, സഖറിയാസ് സേവ്യര്‍ നെല്ലിത്താനത്തുകാലായില്‍, സി.ജി. കൃഷ്ണകുമാര്‍ തുങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നമ്പ്യാകുളം ഇടവകയുടെ നേതൃത്വത്തിലും മന്ത്രിക്ക് സ്വീകരണം നല്‍കി.