ഇപിഎഫ്ഒ അപേക്ഷകൾ മേയ് മുതൽ ഓൺലൈൻ
ഇപിഎഫ്ഒ അപേക്ഷകൾ മേയ് മുതൽ ഓൺലൈൻ
Sunday, February 19, 2017 11:52 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിൽ (ഇപിഎഫ്) നിന്നു പണം പിൻവലിക്കാനും പെൻഷൻ നിശ്ചയിക്കാനും ഓൺലൈനായി അപേക്ഷ നല്കാനുള്ള സൗകര്യം മേയിൽ നടപ്പാക്കും. വിവിധ ഫീൽഡ് ഓഫീസുകൾ കേന്ദ്ര സെർവറുമായി ബന്ധിപ്പിച്ചുവരികയാണ്. അതു പൂർത്തിയായാൽ അപേക്ഷകൾ ഓൺലൈനായി നൽകിയാൽ മതിയാകുമെന്ന് ഇപിഎഫ്ഒ‍യുടെ സെൻട്രൽ പ്രൊവിഡന്‍റ് ഫണ്ട് കമ്മീഷണർ വി.പി. ജോയി പറഞ്ഞു. ഇപ്പോൾ ഒരു കോടിയിലേറെ അപേക്ഷകളാണ് ഇപിഎഫ്ഒ ഒരു വർഷം കൈകാര്യം ചെയ്യുന്നത്.

അപേക്ഷകൾ മണിക്കൂറുകൾക്കകം പാസാക്കാനാണു സംഘടന ശ്രമിക്കുന്നത്. പണം പിൻവലിക്കൽ അപേക്ഷയിൽ മൂന്നു മണിക്കൂറിനകം തീരുമാനമാണു ലക്ഷ്യം.

ഇപിഎഫ്ഒ‍യുടെ 50 ഓഫീസുകൾ ഇപ്പോൾ കേന്ദ്ര സെർവറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ശേഷിച്ച 73 ഓഫീസുകൾ രണ്ടു മാസത്തിനകം ബന്ധിപ്പിക്കും. അംഗങ്ങളും പെൻഷൻകാരും ആധാർ നന്പർ നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു പൂർത്തിയാകുന്നതോടെ അംഗങ്ങളുടെയും പെൻഷൻകാരുടെയും അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും പണം നല്കുന്നതും സുഗമമാകും. മാർച്ച് 31-നകം എല്ലാ അംഗങ്ങളും പെൻഷൻകാരും ആധാർ ബന്ധിതമാകണമെന്നാണു നിർദേശിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.