അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്കില്ല
അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ  തത്കാലം വിലക്കില്ല
Sunday, May 5, 2024 2:14 AM IST
തിരുവനന്തപുരം: അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും ഇതുവരെയും ബോർഡിനു ലഭിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

ഹരിപ്പാട് സ്വദേശിയായ യുവതി അരളിപ്പൂ വായിലിട്ടു ചവച്ചതിനെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചെന്ന വാർത്ത വന്ന സാചര്യത്തിലാണു ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ മറുപടി. അരളിപ്പൂവിൽ വിഷമുണ്ടെന്ന് ആധികാരികമായി റിപ്പോർട്ട് ലഭിച്ചാലേ നടപടി സ്വീകരിക്കാനാകൂ.

നിലവിൽ അരളിപ്പൂവിന്‍റെ ഉപയോഗം കുറച്ചിട്ടുണ്ട്. നിവേദ്യ പൂജകൾക്കൊന്നും ഉപയോഗിക്കുന്നില്ല. അരളിപ്പൂവ് ഉപയോഗിക്കണമെന്ന് ഒരു മൂർത്തിയുടെ ആരാധനയിലും പറഞ്ഞിട്ടില്ല. പുഷ്പാഭിഷേകത്തിനാണ് അരളി കൂടുതലായി ഉപയോഗിച്ചുവരുന്നത്. ക്ഷേത്രപരിസരങ്ങളിൽ അരളി വളർത്തുന്നത് പ്രോത്സാഹിപ്പിക്കില്ല.

അരളിപ്പൂവ് ഉപയോഗിക്കരുതെന്ന് ഒരു തന്ത്രി നേരത്തേ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബോർഡ് യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്തു. ബന്ധപ്പെട്ടവരിൽനിന്നും റിപ്പോർട്ട് ലഭിച്ചാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എല്ലാ ക്ഷേത്രങ്ങളിലും അരളിപ്പൂവിന് നിരോധനം ഏർപ്പെടുത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.