Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായ...
പാരന്പര്യത്തിന്റെ കരുത്തിൽ ബീന...
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടിക...
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയു...
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകന...
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വ...
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠ...
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പ...
മുറിയിൽ യമുന ഒരുക്കുന്നത് മൈക്...
Previous
Next
Karshakan
തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ
Tuesday, May 28, 2024 12:52 PM IST
അജിത് മാത്യു
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനമെന്ന മാനേജ്മെന്റ് തന്ത്രം കൃഷിയിടത്തിൽ പയറ്റി വിജയിച്ചിരിക്കുകയാണു മാനന്തവാടി യവനാർകുളം സ്വദേശി പുൽപറന്പിൽ തങ്കച്ചൻ. 2006-ൽ ഒരു പശുവിൽ നിന്നു തുടങ്ങിയ തങ്കച്ചന്റെ പുൽപ്പറന്പിൽ ഫാമിൽ ഇപ്പോൾ 28 പശുക്കളുണ്ട്.
കന്നുകുട്ടികളും കിടാക്കളും വേറെ. ശരാശരി 30 ലിറ്ററിലേറെ പാൽ ലഭിക്കുന്ന പശുക്കളെ വളർത്തിയാൽ മാത്രമേ ക്ഷീര വ്യവസായ രംഗം ലാഭകരമായി കൊണ്ടുപോകാൻ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണു മികച്ചയിനം പശുക്കളെ മാത്രം തെരഞ്ഞെടുത്ത് വളർത്തുന്നത്.
എച്ച്എഫ്, ജേഴ്സി തുടങ്ങിയ ഇനങ്ങളാണ് ഫാമിൽ കൂടുതലും. നല്ലയിനം പശുവിനെ തെരഞ്ഞെടുക്കുന്നതിൽ മാത്രല്ല പ്ലാനിംഗ്. കെട്ടിടങ്ങളുടെ നിർമാണം മുതൽ ഫാമിൽ നിന്നു പുറത്തേക്കു പോകുന്ന മലിനജലത്തിന്റെ പുനരുപയോഗം വരെ മികച്ച രീതിയിലാണ് ക്രമീകരണം.
സ്വയം ആർജിച്ചെടുത്ത ഫാം നിർമാണ വൈഭവം മറ്റുള്ളവർക്ക് പകർന്നു നൽകാനും തങ്കച്ചനു മടിയില്ല. ഇതിനോടകം സംസ്ഥാനത്തും പുറത്തുമായി 200 ൽ അധികം ഫാമുകളാണ് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയത്.
പശുക്കളുടെ മൂത്രം നേരിട്ടു ബയോഗ്യാസ് പ്ലാന്റിലേക്കു പോകാനുള്ള പ്രത്യേക സംവിധാനം തന്നെ തങ്കച്ചന്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. പശുക്കളെ കുളിപ്പിക്കുന്പോഴും കൂട് കഴുകുന്പോഴുമുള്ള ജലം തോട്ടം നനയ്ക്കുന്നതിനും പശുക്കൾക്കുള്ള പുല്ല് നനയ്ക്കാനുമാണ് ഉപയോഗിക്കുന്നത്.
ആദ്യം വെള്ളം കുഴലുകളിലൂടെ പ്രത്യേകം സജ്ജമാക്കിയ ടാങ്കിലെത്തിക്കും. അവിടെ നിന്നാണു തോട്ടത്തിലേക്കു പോകുന്നത്. ഫാമിന്റെ പരിസരത്ത് ഒരു തുള്ളി വെള്ളം പോലും കെട്ടിക്കിടക്കാത്ത രീതിയിലാണ് ഡ്രയിനേജ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ പശുക്കളെ വാങ്ങി ഫാം വിപുലീകരിച്ചത് 2015 ലാണ്. 12 പശുക്കളെ വരെ തങ്കച്ചനും ഭാര്യ ബീനയുമാണു പരിപാലിച്ചിരുന്നത്. അതിലും കൂടുതലായപ്പോൾ രണ്ടുപേരെ നിയോഗിക്കേണ്ടി വന്നു. എങ്കിലും ദിവസവും കുറഞ്ഞതു രണ്ടു മണിക്കൂറെങ്കിലും തങ്കച്ചനും ഭാര്യയും ഫാമിലുണ്ടാകും.
2018 ൽ കേരളത്തിലെ ആദ്യ ഫാം സ്കൂളായി പുൽപറന്പിൽ ഫാമിനെ തെരഞ്ഞെടുത്തതോടെ വർഷംതോറും അയ്യായിരത്തിലധികം ആളുകളാണ് പഠിക്കുന്നതിനും കാര്യങ്ങൾ മനസിലാക്കുന്നതിനുമായി ഇവിടെ വന്നു പോകുന്നത്.
ഫാമിൽ നിന്നു ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് തങ്കച്ചൻ പശുക്കളെ വാങ്ങുന്നത്. പാൽതൂ ജാൻവർ എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന പശു ഈ ഫാമിൽ നിന്നാണ്. ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യാനും തങ്കച്ചന് അവസരം കിട്ടി.
പശുക്കളെ വളർത്തുന്നതിനും തീറ്റ നൽകുന്നതിനും പരിചരണത്തിനും ഫാമിന്റെ നടത്തിപ്പിനും തങ്കച്ചന് ചില പ്രത്യേക രീതികളുണ്ട്. 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകുന്ന വിധത്തിലാണ് പുൽത്തൊട്ടി നിർമിച്ചിരിക്കുന്നത്. തീരുന്നതനുസരിച്ചു പാത്രങ്ങളിൽ വന്നു നിറഞ്ഞു കൊണ്ടിരിക്കും.
മാത്രമല്ല, ഒട്ടും സമയമെടുക്കാതെ പുൽതൊട്ടി വൃത്തിയാക്കാനും കഴിയും. പ്രത്യേക രീതിയിൽ ടൈൽ പാകിയാണ് അതിന്റെ നിർമാണം. പശുക്കളുടെ ആരോഗ്യം നിലനിർത്താൻ കുറഞ്ഞത് അവയെ ആറ് മണിക്കൂറെങ്കിലും നടക്കാൻ അനുവദിക്കണം.
കാലുകളുടെ ചലനം, കുളന്പിന്റെ ആരോഗ്യം എന്നിവ പ്രധാനമാണ്. കുളന്പ് പശുക്കളുടെ രണ്ടാം ഹൃദയം എന്നാണ് തങ്കച്ചന്റെ പ്രമാണം. കുളന്പിനുണ്ടാകുന്ന അണുബാധ, അൾസർ തുടങ്ങിയവയെല്ലാം പശുക്കളുടെ ജീവനു ഭീഷണിയാണ്.
നടക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് ചില പശുക്കളെങ്കിലും പ്രസവത്തെത്തുടർന്ന് വീണു പോകുന്നത്. കുളന്പ് വെട്ടി വൃത്തിയാക്കുന്നതിനും അണുബാധ തടയുന്നതിനു തുരിശ് ലായിനിയിൽ കാലുകൾ മുക്കിവയ്ക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ഏഴ് ഏക്കർ വരുന്ന കൃഷിടത്തിലെ വയലിലാണ് പുല്ല് നട്ടുവളർത്തുന്നത്. ചെങ്കുത്തായ പ്രദേശത്തുകൂടി പുല്ല് എത്തിക്കുക ശ്രമകരമായതിനാൽ സ്വന്തം നിലയിൽ നിർമിച്ച റോപ് വേ വഴിയാണ് പുല്ല് ഫാമിലെത്തിക്കുന്നത്.
ഒരു ടണ് പുല്ല് ഏഴ് മിനിറ്റുകൊണ്ട് ഫാമിൽ എത്തിക്കാനാകും. ഫാമിൽ താപക്രമീകരണത്തിന് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽനിന്നു നൽകിയ ആശ്വാസ് ക്ലൈമറ്റ് കണ്ട്രോൾ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ചൂട് 27 ഡിഗ്രി ആകുന്പോൾ ഓട്ടോമാറ്റിക്ക് ആയി മിസ്റ്റും ഫാനും പ്രവർത്തിച്ച് ചൂട് കുറയ്ക്കും. പശുക്കളെ കടിക്കുന്ന ഈച്ചകൾ, മറ്റു പ്രാണികൾ എന്നിവയെ നശിപ്പിക്കാൻ സ്ഥാപിച്ച ആവണക്കെണ്ണ ഉപയോഗിച്ചുള്ള കീടനശീകരണ സംവിധാനം തങ്കച്ചന്റെ ബുദ്ധിയിലുദിച്ച കെണിയാണ്.
കറന്നെടുക്കുന്ന പാൽ എത്തിക്കുന്നതിനും അത് വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. ചാണകം ഉണക്കി വളമാക്കി മാറ്റാൻ ഏഴ് അടുക്ക് യുവി ഷീറ്റ് ഉപയോഗിച്ച് നിർമിച്ച 1200 സ്ക്വയർ ഫീറ്റ് സ്ഥലമുണ്ട്.
തൊഴുത്തിൽ നിന്നു മാറ്റുന്ന ചാണകം ഇവിടെയെത്തിച്ച് ആറ് ദിവസം കൊണ്ട് ഉണക്കി പൊടിച്ചെടുക്കും. ഇത് വാഹനത്തിലേക്ക് കയറ്റാൻ റെയിൽ സംവിധാനവുമുണ്ട്.
2018-19 ൽ മലബാർ മേഖലയിലെ മികച്ച ക്ഷീര കർഷക പുരസ്കാരം, 2020 ൽ കേരള സർക്കാരിന്റെ ക്ഷീര സഹകാരി പുരസ്കാരം തുടങ്ങിയവയുൾപ്പെടെ 150 ൽ അധികം പുരസ്കാരങ്ങൾ ഇതിനോടകം തങ്കച്ചനു ലഭിച്ചിട്ടുണ്ട്.
ജി -20 ഉച്ചകോടിയോടനുബന്ധിച്ച് ഗുജറാത്തിൽനടന്ന ഡബ്ല്യു20 (വിമൻസ്20) സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ തങ്കച്ചന്റെ ഭാര്യ ബീനയ്ക്ക് അവസരം ലഭിച്ചു. കേരളീയം സമ്മേളനത്തിൽ മലബാർ മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ബീനയാണ്.
മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടോ സാമൂഹിക മാധ്യമങ്ങളിൽ കണ്ടിട്ടോ ആരും ഫാം തുടങ്ങരുതെന്നാണ് തങ്കച്ചന്റെ അഭിപ്രായം. ഒരു പശുവിനെ എങ്കിലും വളർത്തി അതിന്റെ പരിചരണം, തീറ്റ, അതിൽനിന്നു ലഭിക്കുന്ന വരുമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കി വേണം ഈ മേഖലയിലേക്ക് വരാൻ.
ഫാം തുടങ്ങുന്നതിനു മുന്പു പരാജയപ്പെട്ട ഫാമുകൾ സന്ദർശിക്കുകയും അതിൽനിന്നു കാര്യങ്ങൾ പഠിക്കുകയും വേണം. പശുക്കളെ കാണുന്പോൾ തന്നെ അവയുടെ രോഗം കണ്ടെത്തി പരിഹാരം കാണാൻ കഴിയണമെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.
ഫോണ് : 96055 00595.
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്ത
പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായ
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളു
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര് നാരകക്കാട് തങ്കച്ചൻ ജോ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്ത
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ല
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയി
മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി
ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തേ
കാർഷിക മൂല്യവർധനയിലെ തുളസിജയം
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോ
കൊക്കോയ്ക്ക് പൊൻ തിളക്കം; കർഷകർക്ക് ആവേശം
ഒരു കാലത്ത് ആർക്കും വേണ്ടാതെ അണ്ണാനും എലിയും വവ്വാലും കിളികളുമൊക്കെ കൊത്തിപ്പറിച്ചു തിന്നിരുന
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന് മധുതര ജീവിതം
നാൽപതു വർഷം മുന്പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്ത
പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായ
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളു
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര് നാരകക്കാട് തങ്കച്ചൻ ജോ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്ത
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ല
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയി
മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി
ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തേ
കാർഷിക മൂല്യവർധനയിലെ തുളസിജയം
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോ
കൊക്കോയ്ക്ക് പൊൻ തിളക്കം; കർഷകർക്ക് ആവേശം
ഒരു കാലത്ത് ആർക്കും വേണ്ടാതെ അണ്ണാനും എലിയും വവ്വാലും കിളികളുമൊക്കെ കൊത്തിപ്പറിച്ചു തിന്നിരുന
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന് മധുതര ജീവിതം
നാൽപതു വർഷം മുന്പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
Latest News
ദുബായിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് യുവാവ് മരിച്ചു
ജൂലിയൻ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു
തിരുമങ്കൈ ആള്വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്കും
പിതാവുമായി വഴക്കിട്ട് കൗമാരക്കാരൻ ടെറസിൽ നിന്നും ചാടി ജീവനൊടുക്കി
കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
Latest News
ദുബായിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് യുവാവ് മരിച്ചു
ജൂലിയൻ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു
തിരുമങ്കൈ ആള്വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്കും
പിതാവുമായി വഴക്കിട്ട് കൗമാരക്കാരൻ ടെറസിൽ നിന്നും ചാടി ജീവനൊടുക്കി
കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top