• Logo

Allied Publications

Africa
ലോകത്തെ അവസാന ആണ്‍ നോർത്തേണ്‍ വെള്ള കാണ്ടാമൃഗം "സുഡാൻ’ ചത്തു
Share
നെയ്റോബി: ലോകത്ത് ജീവിച്ചിരുന്ന ഏക ആണ്‍ നോർത്തേണ്‍ വൈറ്റ് റിനോ(വെള്ള കാണ്ടാമൃഗം) ചത്തു. സുഡാൻ എന്നു പേരിട്ടിരുന്ന കാണ്ടാമൃഗത്തിനു 45 വയസായിരുന്നു പ്രായം. ഈ കാണ്ടാമൃഗത്തെ സംരക്ഷിച്ചിരുന്ന കെനിയയിലെ ഓൾ പെജിറ്റ കണ്‍സർവൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കാലിൽ രൂപപ്പെട്ട അണുബാധയാണ് സുഡാന്‍റെ അന്ത്യത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ടുകൾ. നെയ്റോബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ളഓൾ പെജിറ്റ കന്യമൃഗകേന്ദ്രത്തിലാണ് സുഡാനെ പാർപ്പിച്ചിരുന്നത്.

നോർത്തേണ്‍ വൈറ്റ് റിനോയുടെ രണ്ട് ഉപവർഗങ്ങൾ മാത്രമാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. അതേസമയം, സഹാറ ആഫ്രിക്കയിൽ നിരവധി സതേണ്‍ വൈറ്റ് റിനോകളുണ്ട്. എന്നാൽ ഇവയുടെയും നിലനിൽപ്പ് ഭീഷണിയിലാണ്.

കൊന്പുകൾക്കായി വേട്ടക്കാർ ഇത്തരം കാണ്ടാമൃഗങ്ങളെ വൻതോതിൽ ലക്ഷ്യം വയ്ക്കുന്നു. 50,000 ഡോളറാണ് ഒരു കിലോഗ്രാം നോർത്തേണ്‍ വൈറ്റ് റിനോയുടെ കൊന്പിന്‍റെ വില. സ്വർണം, കൊക്കെയ്ൻ എന്നിവയേക്കാൾ അധികം വില വരുന്നവയാണ് കാണ്ടാമൃഗത്തിന്‍റെ കൊന്പ്.

‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു.
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.