• Logo

Allied Publications

Africa
കേപ്ടൗണിൽ വെള്ളത്തിനു റേഷൻ
Share
കേപ്ടൗൺ: നേരത്തെ ഹരിത പ്രസ്ഥാനത്തിന്‍റെ മുന്പന്തിയിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ നഗരത്തിൽ കടുത്ത വരൾച്ചയെത്തുടർന്നു വെള്ളത്തിനു റേഷൻ ഏർപ്പെടുത്തി. പ്രതിദിനം ഒരാൾക്ക് 50ലിറ്റർ ജലം മാത്രമേ മുനിസിപ്പാലിറ്റി നൽകുകയുള്ളു. ജലനിരപ്പ് ഇനിയും താഴുന്നപക്ഷം ഏപ്രിൽ 16 ആകുന്പോഴേക്കു ജലവിതരണം പൂർണമായി നിർത്തിവയ്ക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതർ.

‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു.
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.