• Logo

Allied Publications

Africa
പള്ളിയിൽപ്പോയി മടങ്ങിയ 14 പേരെ നൈജീരിയയിൽ കൊലപ്പെടുത്തി
Share
അബുജ: നൈജീരിയയിൽ പുതുവത്സര ശുശ്രൂഷയ്ക്കുശേഷം പള്ളിയിൽനിന്നു മടങ്ങിയവർക്കു നേർക്ക് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിവേർസ് സംസ്ഥാനത്തെ ഒമോകു നഗരത്തിലാണു സംഭവം. 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അക്രമികളെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു. എണ്ണസന്പന്നമാണെങ്കിലും കടുത്ത ദാരിദ്ര്യം നേരിടുന്ന രാജ്യമാണ് നൈജീരിയ. നിരവധി ക്രിമിനൽ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്.

മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം.
നൗക്‌ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. 150 ലേറെ പേരെ കാണാതായി.
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ.
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുക
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം.
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർ
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്‍റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു.