• Logo

Allied Publications

Africa
പള്ളിയിൽപ്പോയി മടങ്ങിയ 14 പേരെ നൈജീരിയയിൽ കൊലപ്പെടുത്തി
Share
അബുജ: നൈജീരിയയിൽ പുതുവത്സര ശുശ്രൂഷയ്ക്കുശേഷം പള്ളിയിൽനിന്നു മടങ്ങിയവർക്കു നേർക്ക് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിവേർസ് സംസ്ഥാനത്തെ ഒമോകു നഗരത്തിലാണു സംഭവം. 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അക്രമികളെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു. എണ്ണസന്പന്നമാണെങ്കിലും കടുത്ത ദാരിദ്ര്യം നേരിടുന്ന രാജ്യമാണ് നൈജീരിയ. നിരവധി ക്രിമിനൽ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്.

‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു.
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.