• Logo

Allied Publications

Africa
ഡിആർ കോംഗോയിൽ വിമത ആക്രമണം; 14 യുഎൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു
Share
കിൻഷാസ: ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആർ കോംഗോ) വിമതരുടെ ആക്രമണത്തിൽ 14 ഐക്യരാഷ്ട്രസഭ സമാധാന സേനാംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം റവാണ്ടയുടേയും ഉഗാണ്ടയുടേയും അതിർത്തി പ്രദേശമായ വടക്കൻ കിവു പ്രവിശ്യയിലാണ് ആക്രമണം നട‌ന്നത്. ഡിആർ കോംഗോ ജനാധിപത്യ സഖ്യ സൈന്യം(എഡിഎഫ്) നടത്തിയ ആക്രമണത്തിൽ അഞ്ച് ഡിആർ കോംഗോ സൈനികരും കൊല്ലപ്പെട്ടു.

മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം.
നൗക്‌ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. 150 ലേറെ പേരെ കാണാതായി.
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ.
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുക
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം.
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർ
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്‍റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു.