• Logo

Allied Publications

Africa
കോംഗോയിൽ വിമതരുടെ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
Share
ബെനി: മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആയുധമേന്തിയ ഉഗാണ്ടൻ വിമതർ ആക്രമണം നടത്തി. വടക്കൻ കിവു പ്രവിശ്യയിലെ ബെനി നഗരത്തിലാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്നു വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കൻ കിവുവിലെ ഗോമയിൽ രാവിലെ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഉഗാണ്ടന്‍ സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്. ഇതേത്തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ നഗരം വിട്ടു.

ഒരാഴ്ച മുന്പ് മന്പു കമാൻഗോയിൽ എഡിഎഫ് വിമതർ നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന പാലകർ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. എഡിഎഫിനെതിരെ സൈന്യവും യുഎന്‍ സേനയും നടപടി ശക്തമാക്കിയിരുന്നു.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.