• Logo

Allied Publications

Europe
റോമിലെ കൊളോസിയത്തിന്‍റെ മുകൾത്തട്ട് സന്ദർശകർക്കു തുറന്നു കൊടുക്കുന്നു
Share
റോം: റോമിലെ കൊളോസിയത്തിന്‍റെ മുകൾത്തട്ടിലെ ചില ഭാഗങ്ങൾ സന്ദർശിക്കാനായി വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ, ഗൈഡഡ് ടൂറുകൾക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.

സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവർക്കായി മാറ്റി വച്ചിരുന്നതാണ് ആംഫിതിയെറ്ററിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും തട്ടുകൾ. താഴെ നടക്കുന്ന പരിപാടികൾ അവ്യക്തമായേ കാണാൻ കഴിയൂ എങ്കിലും, ഇവിടെ നിന്നാൽ റോം നഗരത്തിന്‍റെ വിദൂര ദൃശ്യ ഭംഗി ആസ്വദിക്കാം.

നാൽപ്പതു വർഷത്തിനു ശേഷമാണ് ഈ ഭാഗം വീണ്ടും തുറന്നു കൊടുക്കുന്നത്. മഹത്തായ ദിവസമെന്നാണ് ഇതിനെ ഇറ്റാലിയൻ സാംസ്കാരിക മന്ത്രി ദാരിയോ ഫ്രാൻസെസ്ചീനി വിശേഷിപ്പിച്ചത്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.