• Logo

Allied Publications

Europe
യുക്മയുടെ ദേശീയ കലാമേളയ്ത്ത് 'കലാഭവൻ മണി നഗർ' അണിഞ്ഞൊരുങ്ങി
Share
ലണ്ടൻ: യുക്മയുടെ എട്ടാമത് ദേശീയ കലാമേള അരങ്ങേറുന്നത് മലയാള ചലച്ചിത്ര ലോകത്ത് തന്േ‍റതായ സാമ്രാജ്യം സൃഷ്ടിച്ച് അകാലത്തിൽ വിട പറഞ്ഞ അനശ്വര നടൻ കലാഭവൻ മണിയുടെ നാമധേയത്തിലുള്ള നഗരിയിൽ.

മലയാളത്തിലെ ചലച്ചിത്ര ആസ്വാദകരുടെ മനസിലേയ്ക്ക് നാടൻ പാട്ടുകളുടെ പിൻബലത്തോടെ തന്‍റേതായ വഴി തെളിച്ച് സാധാരണക്കാരിൽ നിന്ന് ഉയർന്നുവന്ന അതുല്യകലാകാരന്‍റെ നാമം യുക്മയുടെ ദേശീയ കലാമേള നടക്കുന്ന നഗരിയ്ക്ക് നൽകുന്നത് ഏറെ അഭിമാനത്തോടെയാണെന്ന് യുക്മയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി. നാട്ടിൽ നിന്നും ബ്രിട്ടണ്‍ സന്ദർശിക്കാനെത്തിയ കോഴിക്കോട് നോർത്ത് എംഎൽഎ എ. പ്രദീപ്കുമാറാണ് കലോത്സവവേദിയ്ക്ക് ന്ധകലാഭവൻ മണി നഗർന്ധ എന്ന് നാമകരണം നടത്തിയത്. പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ലോഗോ പ്രകാശനകർമ്മവും നിർവഹിച്ചു.


മലയാള സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമങ്ങളും. സംഗീത കുലപതികളായ സ്വാതി തിരുന്നാൾ മഹാരാജാവും ദക്ഷിണാമൂർത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, അഭിനയ തികവിന്‍റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പുമെല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു. ആ നിരയിലേയ്ക്കാണ് ഇത്തവണ സാധാരണ ജനങ്ങളുടെ ആവേശമായിരുന്ന കലാഭവൻ മണിയുടെ പേരും കൂട്ടിച്ചേർക്കപ്പെടുന്നത്.
||
ചാലക്കുടിക്കാരൻ രാമന്േ‍റയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971നാണ് മണിയുടെ ജനനം. ദാരിദ്രം നിറഞ്ഞ ചെറുപ്പക്കാലത്തിന്‍റെ അനുഭവം മാത്രമാണ് മണിയെ മറ്റു ചലച്ചിത്രതാരങ്ങളിൽ നിന്ന് അകന്നു നിർത്തി അയൽക്കാരുടെ സ്വന്തക്കാരനാക്കിയത്. ജീവിതത്തിന്‍റെ രണ്ടറ്റം തട്ടിമുട്ടിക്കാനും വേണ്ടി ആദ്യമായി ഓട്ടോ ്രെഡെവറായി വേഷമിട്ടു. അതിനിടെയിൽ പരീക്ഷ ബോർഡ് തടഞ്ഞുവച്ച് എസ്എസ്എൽസി ബുക്ക് വേണ്ടെന്ന് വച്ച് എൻസിസി സർട്ടിഫിക്കറ്റിന്‍റെ ബലത്തിൽ സിഐഎസ്എഫിൽ ജോലിക്ക് ശ്രമിച്ചു. എന്നാൽ പഞ്ചാബിലേക്ക് നിയമനം ലഭിച്ചതിനാൽ ഓട്ടോയും തെങ്ങുക്കയറ്റവുമായി മണിയുടെ ജീവിതം മുന്നോട്ട് പോയി.

കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡ് ട്രൂപ്പിലൂടെയാണ് കലാഭവൻ മണി കലാരംഗത്തേക്ക് കടന്നുവരുന്നത്. കോമഡി വേഷങ്ങളിലൂടെ ചലച്ചിത്രലോകത്തേയ്ക്കും. നാടൻ പാട്ടുകളുടെ അവതരണം തന്നെയാണ് മണിയെ മറ്റ് കലാകാര·ാരിൽനിന്ന് വേറിട്ടവനാക്കിയത്.

കലാമേള നടക്കുന്ന വേദിയുടെ വിലാസം;

The Herefield Academy,
Northwood way
Herefield,
Uxbridge
UB9 6ET.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍.
ബര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ