• Logo

Allied Publications

Europe
ജർമനിയിൽ നഴ്സ് 90 ലധികം പേരെ കൊലപ്പെടുത്തിയെന്നു സംശയം
Share
ബെർലിൻ: ജർമനിയിൽ രണ്ട് രോഗികൾക്ക് ദയാവധം സ്വയം നടപ്പാക്കിയതിന്‍റെ പേരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മെയിൽ നഴ്സ് 90 ലധികം രോഗികളെ കൊലപ്പെടുത്തിയെന്നുള്ള സംശയം വീണ്ടും ബലപ്പെടുന്നു.

ജർമൻ നഗരമായ ബ്രെമ്മനിലെ ഡെൽമെൻഹോർസ്റ്റ് ആശുപത്രിയിലെ ഇന്‍റൻസീവ് വിഭാഗത്തിലെ മെയിൽ നഴ്സായ നാൽപതുകാരൻ നീൽസ് ഹോഗൽ എന്നയാളാണ് 2015 ഫെബ്രുവരിയിൽ രണ്ടു കൊലപാതകത്തിന്‍റെ പേരിൽ ശിക്ഷിക്കപ്പെട്ടത്. അമിതമായി മരുന്ന് കുത്തിവച്ച് നീൽസ് രോഗികൾക്ക് ദയാവധം നൽകിയരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷിച്ചത്. എന്നാൽ ഈ കേസിനെ സംബന്ധിച്ചുള്ള പുതിയ അന്വേഷണത്തിൽ 90 ലധികം രോഗികളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷ ഉദ്യോഗസ്ഥന്‍റെ ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിനെല്ലാം തെളിവുകളും ലഭിച്ചതായി അന്വേഷണച്ചുമതലയുള്ള മുഖ്യപോലീസ് മേധാവി അർണെ ഷ്മിഡ്റ്റ് മാധ്യമങ്ങളെ അറിയിച്ചു. കുറഞ്ഞത് 130 പേരെങ്കിലും നഴ്സിന്‍റെ ദയാവധത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് പബ്ളിക് പോസിക്യൂട്ടറുടെ വാദം. കുറ്റവിചാരണയിൽ മരണത്തിന്‍റെ കാരണവും 30 രോഗികളുടെ പേരുകളും ഹോഗൽ അന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.

ജർമൻ റിപ്പബ്ലിക്കിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉയർന്ന മരണ സംഖ്യ എന്നാണ് പോലീസ് ഭാഷ്യം. അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ മൃതദേഹങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ്. ഇതിന്‍റെ പുനരന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

2005 ൽ ഇത്തരത്തിലൊരു സംഭവം ഈ ആശുപത്രിയിൽ നടന്നിട്ടുണ്ട്. എന്നാൽ ഭാഗ്യവശാൽ ആ രോഗി മരിച്ചിരുന്നില്ല എന്നതുകൊണ്ടും അതിനു മറ്റൊരു നഴ്സ് സാക്ഷിയായിരുന്നതുകൊണ്ടും പ്രതിയെ ഏഴര വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.