• Logo

Allied Publications

Africa
ബുർക്കിനാഫാസോയിൽ ഭീകരാക്രമണം; 20 മരണം
Share
വാഗഡുഗു: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിലെ റസ്റ്ററന്‍റിൽ കടന്നുകയറിയ ഭീകരർ 18 പേരെ വെടിവച്ചുകൊന്നു. രണ്ടു ഭീകരരെ സുരക്ഷാസൈനികർ കൊലപ്പെടുത്തി.

തലസ്ഥാനമായ വാഗഡുഗുവിലെ അസീസ് ഇസ്റ്റാംബൂൾ റസ്റ്ററന്‍റിലെ ആക്രമണത്തിനു പിന്നിൽ ഇസ്‌ലാമിസ്റ്റിക് തീവ്രവാദികളാണെന്നു കരുതപ്പെടുന്നു. ഭീകരാക്രമണത്തിനിരയായവരിൽ ഒരു ഫ്രഞ്ചു പൗരനും ഉൾപ്പെടുന്നു.

മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം.
നൗക്‌ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. 150 ലേറെ പേരെ കാണാതായി.
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ.
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുക
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം.
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർ
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്‍റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു.