• Logo

Allied Publications

Africa
കെനിയയിൽ കെനിയാറ്റയ്ക്കു ലീഡ്
Share
നയ്റോബി: കെനിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ നിലവിലുള്ള പ്രസിഡന്‍റ് ഉഹ്റു കെനിയാറ്റ ഏറെ മുന്നിലാണെന്ന് ഇലക്‌ഷൻ കമ്മീഷൻ വ്യക്തമാക്കി. എൺപതു ശതമാനം വോട്ടെണ്ണിയപ്പോൾ കെനിയാറ്റയ്ക്ക് 55ശതമാനം വോട്ടു കിട്ടിയെന്ന് ഇലക്‌ഷൻ കമ്മീഷന്‍റെ വെബ്സൈറ്റിൽ വന്ന അറിയിപ്പിൽ പറഞ്ഞു. ഒഡിംഗയ്ക്ക് 44 ശതമാനം വോട്ടേ കിട്ടിയുള്ളു.

എന്നാൽ കമ്മീഷന്‍റെ കംപ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്ന് എതിർ സ്ഥാനാർഥി റെയ്‌ല ഒഡിംഗ ആരോപിച്ചു. ക്രമക്കേടു നടന്നെന്ന ഒഡിംഗയുടെ ആരോപണത്തെത്തുടർന്നു പലേടത്തും കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിനകം മൂന്നു പേർ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്നും ഒഡിംഗ പറഞ്ഞു.

ഒഡിംഗയുടെ നിലപാട് കെനിയയിൽ വൻ അക്രമത്തിന് ഇടയാക്കുമോ എന്ന് ആശങ്ക പരന്നു. 2007ലെ തെരഞ്ഞെടുപ്പിനെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെടുകയുണ്ടായി.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.