• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
Share
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.

1947 മാർച്ച് 23ന് നെൽസ്പ്രൂട്ടിൽ ജനിച്ച റേ ഫിരി ജാസ്, ഫ്യൂഷൻ സംഗീതങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതും കഴിവ് തെളിയിച്ചതും. 1970ൽ കാനിബാൾസ് എന്ന ആഫ്രോ ഫ്യൂഷൻ മ്യൂസിക് ബാൻഡ് രൂപീകരിച്ചപ്പോൾ അതിന്‍റെ മുൻപന്തിയിൽ ഫിരിയുണ്ടായിരുന്നു. കാനിബാൾസ് പിന്നീട് ലോകപ്രശസ്തമായി.

ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി ഡെയ്സീസ് എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കവെയാണ് ഫിരിയെ മരണം കവർന്നത്. ഫിരിയുടെ ഭാര്യ 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഫിരിക്കും ഗുരുതര പരിക്കേറ്റിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്കു തിരിച്ചെത്തി.

സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ.
ഖാർത്തും: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്‍റ െ(ആർഎസ്എഫ്) ആക്രമണത്തിൽ 433 പേർ കൊല്ലപ്പെട്ടെന
നമീബിയയുടെ രാഷ്‌ട്രപിതാവ് സാം നുജോമ അന്തരിച്ചു.
ഒഷക്തി: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ രാഷ്‌ട്രപിതാവും ആദ്യ പ്രസിഡ
സുഡാനിൽ ചാർട്ടേഡ് വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു.
ജുബ: തെക്കൻ സുഡാനിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു.
സുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം.
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ഖനിയിൽ കുടുങ്ങിയ 100 പേർ മരിച്ചു.
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു.