• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
Share
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.

1947 മാർച്ച് 23ന് നെൽസ്പ്രൂട്ടിൽ ജനിച്ച റേ ഫിരി ജാസ്, ഫ്യൂഷൻ സംഗീതങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതും കഴിവ് തെളിയിച്ചതും. 1970ൽ കാനിബാൾസ് എന്ന ആഫ്രോ ഫ്യൂഷൻ മ്യൂസിക് ബാൻഡ് രൂപീകരിച്ചപ്പോൾ അതിന്‍റെ മുൻപന്തിയിൽ ഫിരിയുണ്ടായിരുന്നു. കാനിബാൾസ് പിന്നീട് ലോകപ്രശസ്തമായി.

ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി ഡെയ്സീസ് എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കവെയാണ് ഫിരിയെ മരണം കവർന്നത്. ഫിരിയുടെ ഭാര്യ 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഫിരിക്കും ഗുരുതര പരിക്കേറ്റിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്കു തിരിച്ചെത്തി.

മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം.
നൗക്‌ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. 150 ലേറെ പേരെ കാണാതായി.
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ.
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുക
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം.
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർ
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്‍റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു.