• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
Share
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.

1947 മാർച്ച് 23ന് നെൽസ്പ്രൂട്ടിൽ ജനിച്ച റേ ഫിരി ജാസ്, ഫ്യൂഷൻ സംഗീതങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതും കഴിവ് തെളിയിച്ചതും. 1970ൽ കാനിബാൾസ് എന്ന ആഫ്രോ ഫ്യൂഷൻ മ്യൂസിക് ബാൻഡ് രൂപീകരിച്ചപ്പോൾ അതിന്‍റെ മുൻപന്തിയിൽ ഫിരിയുണ്ടായിരുന്നു. കാനിബാൾസ് പിന്നീട് ലോകപ്രശസ്തമായി.

ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി ഡെയ്സീസ് എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കവെയാണ് ഫിരിയെ മരണം കവർന്നത്. ഫിരിയുടെ ഭാര്യ 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഫിരിക്കും ഗുരുതര പരിക്കേറ്റിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്കു തിരിച്ചെത്തി.

‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു.
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.