• Logo

Allied Publications

Europe
യൂറോപ്യൻ യൂണിയൻ പൗരൻമാർക്കുള്ള വാഗ്ദാനം തെരേസ മേ പ്രഖ്യാപിച്ചു
Share
ലണ്ടൻ: യൂറോപ്യൻ യൂണിയൻ ഇതിനകം തള്ളിക്കളഞ്ഞ വാഗ്ദാനങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടീഷ് പാർലമെന്‍റിൽ അവതരിപ്പിച്ചു. യുകെയിൽ കഴിയുന്ന 3.2 മില്യൻ യൂറോപ്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വാഗ്ദാനങ്ങളാണ് പ്രഖ്യാപനത്തിൽ. ഇതനുസരിച്ച് വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന 1.2 മില്യൻ ബ്രിട്ടീഷ് പൗരൻമാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ബ്രിട്ടന്‍റെ ആവശ്യം.

തെരേസ അവതരിപ്പിച്ച നിർദേശങ്ങൾ അനുസരിച്ച്, അഞ്ച് വർഷം യുകെയിൽ കഴിയുന്ന യൂറോപ്യൻ പൗരൻമാർക്ക് സെറ്റിൽഡ് സ്റ്റാറ്റസിന് അപേക്ഷിക്കാം. ഇതു ലഭ്യമാകുന്നവർക്ക് ബ്രിട്ടീഷ് പൗരൻമാർക്ക് ലഭ്യമായ എല്ലാ സർക്കാർ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.

എന്നാൽ, ബ്രിട്ടൻ ഇപ്പോൾ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങൾ ഏറ്റവും കുറഞ്ഞതും, എന്തായാലും ലഭ്യമാകേണ്ടതുമാണെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും വിവിധ യൂറോപ്യൻ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഏറ്റവും നീതിയുക്തമായ വാഗ്ദാനങ്ങളാണിതെന്ന് ബ്രിട്ടൻ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.