• Logo

Allied Publications

Africa
നൈജീരിയൻ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം: 100 മരണം
Share
മൈദുഗുരി:ബോക്കോ ഹറാം തീവ്രവാദികൾക്കെതിരേ ആക്രമണത്തിനു പോയ നൈജീരിയൻ വ്യോമസേനയുടെ യുദ്ധവിമാനം അബദ്ധത്തിൽ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ നൂറു പേരോളം കൊല്ലപ്പെട്ടെന്നു സംശയിക്കുന്നു.

കാമറൂൺ അതിർത്തിക്കു സമീപം റാൻ മേഖലയിലെ ക്യാമ്പിലാണ് അബദ്ധത്തിൽ ബോംബിട്ടത്. അഭയാർഥികളും ജീവകാരുണ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ മരിച്ചതായി അധികൃതർ പറഞ്ഞു. വ്യോമാക്രമണ വാർത്ത പ്രാദേശിക സൈനിക കമാൻഡർ ജനറൽ ലക്കി ഇരാബോർ സ്ഥിരീകരിച്ചു.

മരണസംഖ്യ സംബന്ധിച്ചു കൃത്യമായ വിവരം ഇല്ലെങ്കിലും നൂറോളം പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു നിഗമനം. സൈനികർക്കും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയിലെയും റെഡ്ക്രോസിലെയും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബോക്കോ ഹറാം തീവ്രവാദികൾ പ്രദേശത്തു സംഘടിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണത്തിനു നിർദേശം നൽകിയതെന്ന് കമാൻഡർ ഇരാബോർ വ്യക്തമാക്കി.

വ്യോമസേന ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തില്ലെന്നും പിഴവു പറ്റിയത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇരാബോർ പറഞ്ഞു.അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയ കാര്യം ആദ്യമായാണ് നൈജീരിയൻ സൈന്യം സമ്മതിക്കുന്നത്.

മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു.
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.
നൈജീരിയയിൽ 287 വിദ്യാർഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി.
ലാഗോസ്: നൈജീരിയയിൽ കൊള്ളക്കാർ 287 സ്കൂൾ കുട്ടികളെയും ഒരു അധ്യാപകനെയും തട്ടിക്കൊണ്ടുപോയി.