• Logo

Allied Publications

Europe
സൈനിക അട്ടിമറി ശ്രമത്തിനു പിന്നിൽ മുൻ വ്യോമസേനാ കമാൻഡറും
Share
അങ്കാറ: തുർക്കിയിലെ സൈനിക അട്ടിമറി ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ മുൻ വ്യോമസേന കമാൻഡർ ജനറൽ അകിൻ ഉസ്തുർക്കും. കഴിഞ്ഞവർഷം, കമാൻഡർ പദവിയിലിരിക്കേ വിരമിച്ച ഇദ്ദേഹമടക്കം ആറ് മുൻ സൈനിക കമാൻഡർമാർ ശനിയാഴ്ചതന്നെ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ തുർക്കിയുടെ സുപ്രീം മിലിറ്ററി കൗൺസിലിൽ പ്രവർത്തിക്കുകയാണ് 64കാരനായ ഉസ്തുർക്.

ഇസ്രായേൽ നഗരമായ തെൽ അവീവിലെ തുർക്കി എംബസിയിൽ 1998 മുതൽ 2000 വരെ പ്രവർത്തിച്ചിട്ടുള്ള ഉസ്തുർക് സൈന്യത്തിന്റെ വിവിധ ഘടകങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക മെഡൽ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ ഒരിക്കൽ നാറ്റോയും ആദരിച്ചിട്ടുണ്ട്. ഉസ്തുർക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്നു പ്രധാനമന്ത്രി ബിൻ അലി യിൽദിരിം വ്യക്‌തമാക്കി.

സെക്കൻഡ് ആർമി കമാൻഡർ ആദം ഹൂദൂത്തി, തേർഡ് ആർമി കമാൻഡർ ഇർദൽ ഉസ്തുർക് തുടങ്ങിയ മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരും അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചതായി വ്യക്‌തമായിട്ടുണ്ട്. ഇവരും കസ്റ്റഡിയിലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.