• Logo

Allied Publications

Europe
സിറിയയില്‍നിന്നു തിരിച്ചെത്തിയ ജിഹാദിയെ വിയന്നയില്‍ അറസ്റ് ചെയ്തു
Share
വിയന്ന: സിറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തശേഷം ഓസ്ട്രിയയിലേക്കു തിരിച്ചെത്തിയ ഒലിവര്‍ എന്ന പതിനാറുകാരനെ ഓസ്ട്രിയന്‍ പോലീസ് അറസ്റ് ചെയ്തു.

സിറിയയിലെ രാക്കയിലുണ്ടായ ബോംബാക്രമണത്തില്‍ ഒലിവറി}ു ഗുരുതരമായ പരുക്കേറ്റിരുന്നു. വിയന്ന വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഒലിവറിനെ ഓസ്ട്രിയന്‍ പോലീസ് കസ്റഡിയിലെടുത്തു.

ഒലിവര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തീവ്രവാദ ഗ്രൂപ്പുമായി അടുക്കുകയും ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു. മത തീവ്രവാദം മൂലം ഒലിവറി}ു ജോലി നഷ്ടമായി. 2014 ഒക്ടോബറില്‍ തുര്‍ക്കി വഴി തീവ്രവാദ തലസ്ഥാനമായ രാക്കയിലെത്തിയ ഒലിവര്‍ കുപ്രസിദ്ധ ഓസ്ട്രിയന്‍ ജിഹാദിയായ ഫിറാസുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുകയും ചെയതു. അന്ന് അവര്‍ ഒരുമിച്ചുനിന്നെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ജിഹാദികള്‍ പ്രചരിപ്പിച്ചിരുന്നു.

രാക്കയിലെ ആക്രമണത്തില്‍ പരിക്കേറ്റ ഒലിവര്‍, തുര്‍ക്കിയിലെ ഒരാശുപത്രിയില്‍ ചികിത്സ തേടുകയും അതിനുശേഷം ഫെബ്രുവരിയില്‍ തിരികെ ഓസ്ട്രിയയിലേക്കു മടങ്ങാന്‍ തന്റെ പിതാവിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിതാവ് ഓസ്ട്രിയന്‍ സര്‍ക്കാരിനെ വിവരമറിയിക്കുകയും തിരിച്ചുവരവു സാധ്യമാക്കുകയും ചെയ്തു. വിമാനത്താവളത്തിലെത്തിയ ഒലിവറിനെ ജുഡീഷല്‍ കസ്റഡിയില്‍ ചികിത്സയ്ക്കായി വിട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ