• Logo

Allied Publications

Europe
ലോകത്തിലെ വന്‍ സമ്പന്നരുടെ പട്ടികയില്‍ മലയാളിയും
Share
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ഇന്ത്യക്കാരും മലയാളികളും ഇടം നേടി.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ബില്‍ ഗേറ്റ്സ് തന്നെയാണ്, അദ്ദേഹത്തിന്റെ സ്വത്ത് 79.2 ബില്യണ്‍ ഡോളറാണ്. മെക്സിക്കന്‍ ബിസിനസുകാരനായ കാര്‍ലോസ് സ്ളിമ്മാണു ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്. അദ്ദേഹത്തിന്റെ സ്വത്ത് 77.1 ബില്യണ്‍ ഡോളര്‍. ആഗോള നിക്ഷപകനായ വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്താണ്. ഫോബ്സ് മാസിക നടത്തിയ ലോക സമ്പന്നരുടെ തെരഞ്ഞെടുപ്പിലാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഇന്ത്യക്കാരനായ മുകേഷ് അംബാനി 21 ബില്യണ്‍ ഡോളര്‍ സ്വത്തുമായി ഫോബ്സിന്റെ സമ്പന്നരുടെ ലിസ്റില്‍ ഇടം നേടി. ഇന്ത്യയിലെ സണ്‍ഫാര്‍മ ഉടമ ദിലീപ് സാംഖിയാണു മുകേഷ് അംബാനി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ സമ്പന്നന്‍. സ്വത്ത് 1.20 ലക്ഷം കോടി രൂപ. മലയാളി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം 15,000 കോടി രൂപ സ്വത്തിന്റെ ഉടമ എം.എ. യൂസഫലിയാണ്. മലയാളി. സമ്പന്നരില്‍ രണ്ടാമന്‍ 14,000 കോടി രൂപയുടെ സ്വത്ത് ഉടമ രവി പിള്ളയാണ്. സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ.്ഡി. ഷിബുലാല്‍, ആസാദ് മൂപ്പന്‍, ടി.എസ്. കല്യാണരാമന്‍ എന്നീ മലയാളികളും ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.