• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വര്‍ഷം 20,000 പേര്‍ കാന്‍സര്‍ മൂലം മരിക്കുന്നു
Share
വിയന്ന: പ്രതിവര്‍ഷം 38, 000 പേര്‍ കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നു. ഇതില്‍ 20,000 പേര്‍ ഓരോ വര്‍ഷവും മരണമടയുന്നു. ഓസ്ട്രിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ മരണകാരണമാണ് കാന്‍സര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദ്രോഗം മൂലവും.

ഒരോ വര്‍ഷവും 38,000 പേര്‍ കാന്‍സര്‍ ബാധിതരായി എത്തുന്നുണ്െടങ്കിലും അതില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ് എന്നതാണ് വസ്തുത. സ്ത്രീകള്‍ 64 വയസിനും പുരുഷന്‍മാര്‍ 67 വയസിനും മുകളിലുള്ളവരുമാണ്.

പുരുഷന്മാര്‍ പ്രധാനമായും ലംഗ് കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലവും മരിക്കുമ്പോള്‍ സ്ത്രീകളില്‍ പ്രധാനമായും സ്തനാര്‍ബുദം മൂലമാണ് മരിക്കുന്നത്. പോയ വര്‍ഷം ഓസ്ട്രിയയില്‍ കാന്‍സര്‍ രോഗം മൂലം മരിച്ചവര്‍ 20, 094 പേരാണ്.

ഒസ്ട്രിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ബാര്‍ബാറ പ്രാമ്മര്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളാണിത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.