• Logo

Allied Publications

Middle East & Gulf
പ്രവാസി എഴുത്തുകാര്‍ക്ക് പ്രാധാന്യം നൽകണം: കെ.പി. രാമനുണ്ണി
Share
കോഴിക്കോട്: പ്രവാസി എഴുത്തുകാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നൽകണമെന്ന് സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമിയും ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളജും സംയുക്തമായി "പ്രവാസ എഴുത്തിലെ പുത്തന്‍ പ്രവണതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ലിറ്റററി ഫോറം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി എഴുത്തുകാരുടെ സാഹിത്യ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. മറ്റു ദേശങ്ങളുടെ സംസ്‌കാരം, അവിടങ്ങളിലെ ജീവിത ശൈലി തുടങ്ങിയവ മനസിലാക്കുവാന്‍ ഇത്തരം സാഹിത്യ രചനകള്‍ ഏറെ പ്രയോജനകരമാണെന്നും രാമനുണ്ണി അഭിപ്രായപ്പെട്ടു.

പ്രവാസി എഴുത്തുകാരായ മനോഹര്‍ തോമസ്, എസ്.അനിലാല്‍, നിര്‍മ്മല ചെറിയാന്‍ എന്നിവര്‍ തങ്ങളുടെ കൃതികളെയും മറ്റ് എഴുത്തുകാരുടെ രചനകളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോസ്, പ്രഫ. റോബിന്‍ സേവ്യര്‍, ഡോ. റെയ്ച്ചല്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

അജിബ് ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു.
ദോഹ: വിസ്‌ഡം സ്റ്റുഡന്‍റ്സ് ഗ്ലോബൽ വിംഗ് ഗൾഫ് മേഖലയിലെ മദ്‌റസ വിദ്യാർഥികൾക്കായി നടത്തുന്ന അജിബ് ഇസ്‌ലാമിക് ക്വിസ് മ
മൂന്ന്‌ നോമ്പ്‌ കൺവൻഷൻ ഫെബ്രുവരി ഒന്പത് മുതൽ.
കുവൈറ്റ്‌ സിറ്റി: സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ആത്മീയ, ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറി
ഹൃദയാഘാതം: അതിരന്പുഴ സ്വദേശി ദുബായിൽ മരിച്ചു.
കോട്ടയം: യുവാവ് ദുബായിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
കാട്ടാന ആക്രമണത്തിൽ ജർമൻ പൗരന് ദാരുണാന്ത്യം.
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ജർമൻ പൗരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.
ഖത്തറിൽ കടത്താൻ ശ്രമിച്ച കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും പിടികൂടി.
ദോഹ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും പിടികൂടി.