• Logo

Allied Publications

Middle East & Gulf
കേളി ഇടപെടൽ: കാഷ്മീർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
Share
റിയാദ്: വാഹനാപകടത്തിൽ മരണമടഞ്ഞ കാശ്മീർ സ്വദേശിയുടെ മൃതദേഹം അൽഖർജിൽ സംസ്കരിച്ചു. കാഷ്മീർ സ്വദേശി റഫീഖ് അഹമ്മദ്(58) അൽഖർജ് ഹഫ്ജയിൽ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹഫ്ജിയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന റഫീക്ക് അഹമ്മദിനെ അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന് പോയ ബൈക്കും റഫീക്കും ശക്തിയായി നിലം പതിക്കുകയും സംഭവ സ്ഥലത്ത് തന്നെ മരണമടയുകയുമായിരുന്നു. സുഡാൻ സ്വദേശിയാണ് പിക്കപ്പ് ഓടിച്ചിരുന്നത്.

കഴിഞ്ഞ 15 വർഷമായി ഹഫ്ജയിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന റഫീക്ക് അഹമ്മദിന്‍റെ രണ്ട് സഹോദരങ്ങൾ കൂടെ ജോലി ചെയ്യുന്നുണ്ട്. മരണത്തെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അൽഖർജ് പോലീസിന്‍റെ നിർദ്ദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിന്‍റ് കൺവീനർ നാസർ പൊന്നാനിയുമായി ബന്ധപെടുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ അൽഖർജ് ശ്മശാനത്തിൽ ഖബറടക്കി. സ്പോൺസറും സഹോദന്മാരും കേളി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സൗജന്യ മലയാള പഠനത്തിന് അവസരമൊരുക്കി മലയാളം മിഷൻ.
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാരിന്‍റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരമുള്ള സൗജന്യ മ
പിഴ അടയ്ക്കാനില്ലാതെ ജയിലിൽ കഴിയുന്നവരുടെ മോചനത്തതിനായി എൻആർകെ ഫോറം.
റിയാദ്: ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളിൽ പെട്ട് പിഴയടയ്ക്കാൻ പണമില്ലാതെ ദീർഘകാലമായി സൗദി ജയിലുകളിൽ കഴിയുന്നവ
റവ.ഫാ. ജെറിൻ ജോണിന് സ്വീകരണം നൽകി.
കുവൈറ്റ് സിറ്റി: മലങ്കരസഭയുടെ അടൂർ, കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോൾസ് ഓർത്തോഡോക്സ്
കേളി തുണയായി; ഏഴു വർഷത്തെ ദുരിതക്കയം താണ്ടി ബാബു നാട്ടിലേക്ക് മടങ്ങി.
റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയുടെ വഞ്ചനയിൽ പെട്ട് ഏഴു വർഷമായി നാടണയാൻ കഴിയാതെ
ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിനിമാ പ്രേമികളായ കുറച്ച് സുഹൃത്തുക്കൾ ചേർന്നു നിർമിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും അ