• Logo

Allied Publications

Europe
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍. ജര്‍മനിയില്‍ ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തണുത്ത താപനിലയും ആളുകള്‍ വീടിനുള്ളില്‍ ധാരാളം സമയം ചെലവഴിക്കുന്നതിനാലുമാണ്, വടക്കന്‍ യൂറോപ്പില്‍ ഫ്ലൂ അതിവേഗം പടരുന്നത്. പബ്ലിക് ഹെല്‍ത്ത് വിദഗ്ധരുടെ അഭിപ്രായത്തില്‍, ജർമനിയിൽ പനി ബാധിച്ചവരുടെ എണ്ണത്തിൽ വർധന.

ജര്‍മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച് ജര്‍മനിയില്‍ ഡിസംബറിന്‍റെ ആരംഭം മുതല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. ഓരോ അഞ്ചാമത്തെ രോഗിയുടെ സാംപിളിലും ഇന്‍ഫ്ലുവന്‍സ എ അല്ലെങ്കില്‍ ബി വൈറസുകള്‍ കണ്ടെത്തി. ഇതേ തുടർന്ന് ആശുപത്രി പ്രവേശിക്കുന്നവരുടെ എണ്ണവും മരണ നിരക്കും കൂടുന്നു.

ഡിസംബർ ആദ്യ വാരം 18 ശതമാനം ആളുകൾക്കായിരുന്നു ഫ്ലൂ ബാധിച്ചതെങ്കിൽ ഡിസംബർ അവസാന വാരം ഇത് 27 ശതമാനമായി ഉയര്‍ന്നു. റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിന്‍റെ (ആര്‍എസ്വി) വര്‍ധനവും ഉണ്ടായിട്ടുണ്ട്.

ഇന്‍ഫ്ലുവന്‍സ, ആര്‍എസ് എന്നീ വൈറസുകളും ഇതിനകം നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രോഗബാധിതരില്‍ 80 ശതമാനവും 60 വയസ്‌സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഫ്ലൂ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ശൈത്യകാലത്ത് ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കാന്‍ ജര്‍മനിയിലെ വിദഗ്ധര്‍ അഭ്യര്‍ഥിച്ചു.

പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും.
പാരീസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാൻസും പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക