• Logo

Allied Publications

Americas
ഹഷ് മണി കേസ്: ട്രംപിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി
Share
വാഷിംഗ്ടൺ: ഹഷ് മണി കേസിൽ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ആശ്വാസമായി കോടതി വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കി.

ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചനാണ് വിധി പുറപ്പെടുവിച്ചത്. ഫലത്തിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും.

നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച ശിക്ഷ. ട്രംപിനെതിരേ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. രണ്ടു മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തിയെങ്കിലും നിരുപാധികം വിട്ടയയ്ക്കൽ ശിക്ഷ വിധിക്കുകയായിരുന്നു.

അനധികൃത കുടിയേറ്റം: സ്കൂൾ ബസുകളിൽ പരിശോധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
സൗത്ത് ടെക്സസ്: യുഎസ് ബോർഡർ പെട്രോൾ ഏജന്‍റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ച് രക്ഷ കർത്താക്ക
എ.സി. ജോർജിന്‍റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയായ എ.സി.
വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്.
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്‌ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ കഴിഞ്ഞമ
ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു.