• Logo

Allied Publications

Americas
വിവാഹാഭ്യര്‍ഥന വീഡിയോ പങ്കുവച്ചു; ന്യൂജഴ്‌സിയിൽ കാമുകിയെ മധ്യവയസ്കൻ കൊന്നു
Share
ന്യൂജഴ്‌സി: വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതിനു 31 വയസുകാരിയായ കാമുകിയെ 52 വയസുകാരന്‍ കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണു സംഭവം. പ്യൂര്‍ട്ടോ റിക്കോ സ്വദേശിയായ നകെറ്റ് ജാഡിക്‌സിനെ ജോസ് മെലോ എന്നയാളാണു കൊലപ്പെടുത്തിയത്.

ഇരുവരും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. ജോസ് മെലോയുടെ വീട്ടില്‍നിന്നു നകെറ്റിന്‍റെ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ ജോസ് മെലോയെ അറസ്റ്റ് ചെയ്തു.

മുന്‍പു മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികമായി ഉപദ്രവിച്ചതിനും ജോസ് മെലോയ്‌ക്കെതിരേ കേസുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ ന്യൂജഴ്സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട യുവതിക്കു രണ്ടു മക്കളുണ്ടെന്നാണു വിവരം.

അനധികൃത കുടിയേറ്റം: സ്കൂൾ ബസുകളിൽ പരിശോധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
സൗത്ത് ടെക്സസ്: യുഎസ് ബോർഡർ പെട്രോൾ ഏജന്‍റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ച് രക്ഷ കർത്താക്ക
എ.സി. ജോർജിന്‍റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയായ എ.സി.
വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്.
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്‌ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ കഴിഞ്ഞമ
ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു.