• Logo

Allied Publications

Europe
മഞ്ഞുപുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ
Share
ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍ കനത്ത മഞ്ഞുവീഴ്ച. ജര്‍മനിയിലെ മിക്ക സ്ഥലങ്ങളിലും കിഴക്കും ശക്തമായ ശൈത്യമാണ് അനുഭവപ്പെട്ടത്.

ഹാംബുര്‍ഗ് വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് മൂന്ന് സെന്‍റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ച രാജ്യത്തിന്‍റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്ന് ജര്‍മന്‍ കാലാവസ്ഥാ സേവനം അറിയിച്ചു.

ലോവര്‍ സാക്സണിയിലും മഞ്ഞുവീഴ്ചയുണ്ടായി. വാരാന്ത്യത്തില്‍ ഹാര്‍സില്‍ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ചരിവുപ്രദേശങ്ങളില്‍ സ്കീയിംഗ് അല്ലെങ്കില്‍ ടോബോഗാന്‍ നടത്താന്‍ നിരവധിയാളുകളാണ് എത്തിയത്.

വ്യാഴാഴ്ച മുതലാണ് മഞ്ഞ് തെക്ക് ഭാഗത്തേക്ക് വ്യാപിച്ചത്. വര്‍ഷത്തിന്‍റെ ആദ്യ വാരാന്ത്യത്തില്‍, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.

പര്‍വതങ്ങളില്‍ 300 മുതല്‍ 400 മീറ്റര്‍ വരെ ഉയരത്തില്‍ നാലു സെന്‍റിമീറ്ററിൽ മഞ്ഞുവീഴ്ച ഉണ്ടാവും.ഐഫലില്‍ 20 സെന്‍റിമീറ്റര്‍ വരെയുമാണ് മഞ്ഞുവീഴ്ച. സൗവര്‍ലന്‍ഡില്‍ 30 സെന്‍റിമീറ്ററാണ് മഞ്ഞുവീഴ്ചയുണ്ടായത്.

റൈന്‍ലാന്‍ഡ് ഫാല്‍സ്, ബാഡന്‍ വുര്‍ട്ടംബര്‍ഗ്, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, ബവേറിയ, ഹെസന്‍, തെക്കന്‍ ലോവര്‍ സാക്സോണി, തുരിംഗിന്‍ എന്നിവിടങ്ങളില്‍ തണുപ്പിന്‍റെ കാഠിന്യം വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ച രാത്രി നിരവധി അപകടങ്ങളാണ് ജര്‍മനിയുടെ തെക്ക് ഭാഗത്ത് ഉണ്ടായത്. ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് പോലീസ് അഭ്യര്‍ഥന.

ശൈത്യകാല ടയറുകള്‍ ഉപയോഗിക്കണം. അതേസമയം വേനല്‍ക്കാല ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 60 യൂറോ പിഴയും ഒരു പോയിന്‍റും നഷ്‌ടമാവും.

മറ്റ് റോഡ് ഉപയോക്താക്കളെ തടസപ്പെടുത്തിയാല്‍ 80 യൂറോയും ഒരു പോയിന്‍റും നഷ്‌ടമാവും. ഒരു ട്രാഫിക് അപകടമുണ്ടായാല്‍ 120 യൂറോയും ഒരു പോയിന്‍റും നഷ്‌ടമാകും.

പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും.
പാരീസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാൻസും പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക