• Logo

Allied Publications

Americas
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
Share
ടൊറൊന്‍റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും ട്രൂഡോ ഒഴിഞ്ഞു. പുതിയ നേതാവിനെ ലിബറൽ പാർട്ടി തെരഞ്ഞെടുക്കുന്നതു വരെ ട്രൂഡോ(53) പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്ന് ഒട്ടാവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രൂഡോ അറിയിച്ചു.

പത്തുവർഷത്തെ ട്രൂഡോ ഭരണത്തിനാണ് അന്ത്യമാകുന്നത്. 2015ലാണ് ജസ്റ്റിൻ ട്രൂഡോ ആദ്യമായി കനേഡിയൻ പ്രധാനമന്ത്രിയായത്. അന്ന് 43 വയസായിരുന്നു അദ്ദേഹത്തിന്. കാനഡയുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

ട്രൂഡോയുമായുള്ള ഭിന്നതയുടെ പേരിൽ കഴിഞ്ഞ മാസം ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചിരുന്നു. ഈ വർഷം കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രൂഡോയുടെ ജനപ്രീതിയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. അഴിമതികളും ജനവിരുദ്ധ നയങ്ങളും ട്രൂഡോയ്ക്കു തിരിച്ചടിയായി.

ട്രൂഡോ രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയിലെ ഒരു ഡസനിലേറെ എംപിമാർ ആവശ്യപ്പെട്ടിരുന്നു. മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, മാർക്ക് കാർണി, വിദേശകാര്യ മന്ത്രി മെലാനി ജോളി, ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എന്നിവരെയാണ് പകരം പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.

അനധികൃത കുടിയേറ്റം: സ്കൂൾ ബസുകളിൽ പരിശോധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
സൗത്ത് ടെക്സസ്: യുഎസ് ബോർഡർ പെട്രോൾ ഏജന്‍റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ച് രക്ഷ കർത്താക്ക
എ.സി. ജോർജിന്‍റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയായ എ.സി.
വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്.
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്‌ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ കഴിഞ്ഞമ
ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു.