• Logo

Allied Publications

Middle East & Gulf
ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ ടയറുകൾ പൊട്ടിത്തെറിച്ചു
Share
അബുദാബി: മെല്‍ബണില്‍നിന്ന് അബുദാബി സായിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്‍റെ ടയറുകൾ പൊട്ടിത്തെറിച്ചു. ഇവൈ 461 7879 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്‍റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്.

270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി പുറത്തിറക്കി. ടേക്ക് ഓഫിനായി വിമാനത്തിന്‍റെ സ്പീഡ് കൂട്ടിവന്നപ്പോൾ ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഉയര്‍ന്ന വേഗതയില്‍ പോയി പിന്നീട് ടേക്ക് ഓഫ് നിരസിക്കുന്നതിനെ തുടര്‍ന്നുള്ള സാധാരണ നടപടിക്രമമാണിത്. ഓണ്‍ലൈനില്‍ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തില്‍നിന്നു പുക ഉയരുന്നതായി കാണിച്ചിരുന്നു.

രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചെന്നും എന്നാല്‍ വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു.

എംടി അനുസ്മരണം സംഘടിപ്പിച്ചു.
റിയാദ്: മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എം.ടി.
അബ്‌ദുൾ റഹീമിന്‍റെ മോചന കേസ് എട്ടാം തവണയും മാറ്റിവച്ചു.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിംഗിലും തീരു
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു.
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് 148ാമത്‌ മന്നം ജയന്തി ആഘോഷിച്ചു.
അബ്ദുൾ റഹീമിന്‍റെ മോചനം: കേസ് ഇന്ന് റിയാദിലെ കോടതി പരിഗണിക്കും.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന്
മുട്ടം യംഗ് മുസ്‌ലിം കൾച്ചറൽ അസോസിയേഷൻ യുഎഇ കമ്മിറ്റി ഭാരവാഹികൾ.
ദുബായി: യുഎഇ മുട്ടം യംഗ് മുസ്‌ലിം കൾച്ചറൽ അസോസിയേഷൻ കമ്മിറ്റിയുടെ 202526ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.