• Logo

Allied Publications

Europe
റോമാനിയയും ബൾഗേറിയയും ഷെങ്കന്‍ സോണിൽ അംഗങ്ങളായി
Share
ബ്രസൽസ്: റൊമാനിയയും ബൾഗേറിയയും യൂറോപ്യൻ യൂണിയന്‍റെ ഷെങ്കന്‍ സോണിൽ ചേർന്നു. കര അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് ഇരുരാജ്യങ്ങളും ഷെങ്കന്‍ അംഗങ്ങളായത്. സൈപ്രസും അയർലൻഡും ഒഴികെയുള്ള എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇപ്പോൾ ഷെങ്കന്‍ സോണിലാണ്.

പാസ്പോർട്ട് പരിശോധനകളില്ലാതെ രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ ഷെങ്കന്‍ സോൺ നിവാസികളെ അനുവദിക്കുന്നു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ബൾഗേറിയയിലെയും റൊമാനിയയിലെയും 25 ദശലക്ഷം പേർ ഇതോടെ 450 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ ഭാഗമായി. മാർച്ചിൽ ഇരു രാജ്യങ്ങളും ഭാഗികമായി ഷെങ്കന്‍ ഏരിയയിൽ ചേർന്നിരുന്നു. എന്നാൽ, വിമാനമാർഗമോ കടൽ വഴിയോ മാത്രം എത്തുന്നവർക്ക് മാത്രമായിരുന്നു യാത്രാ സ്വാതന്ത്ര്യം.

17 വർഷങ്ങൾക്ക് മുമ്പാണ് ഇരു രാജ്യങ്ങളും യൂറോപ്യൻ യൂണിയനിൽ ചേർന്നത്. യൂറോപ്യൻ യൂണിയൻ സ്ഥാപിതമായതിനുശേഷം ഷെങ്കന്‍ സോൺ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുമ്പോൾ, ജർമനി ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സമീപ വർഷങ്ങളിൽ അവരുടെ അതിർത്തികളിൽ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ആദ്യം, ജർമനിയിൽ നിന്നും ബെൽജിയത്തിൽ നിന്നും പ്രവേശിക്കുന്ന യാത്രക്കാർക്കായി നെതർലൻഡ്‌സും അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റൊമാനിയ, ബൾഗേറിയ പൂർണമായ ഷെങ്കന്‍ അംഗത്വം ആഘോഷിക്കുകയാണ്.

പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും.
പാരീസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാൻസും പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക