• Logo

Allied Publications

Europe
അയർലൻഡിൽ ഇൻഫ്ലുവെൻസ കേസുകൾ വർധിക്കുന്നു
Share
ഡബ്ലിൻ: അയർലൻഡിൽ ഇൻഫ്ലുവെൻസ ബാധിതരുടെ എണ്ണം വർധിക്കുന്നു. രാജ്യത്തു പല ആശുപത്രികളിലും ഇതുമായി ബന്ധപ്പെട്ടു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറി, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കി.

ഇതിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള മറ്റു ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരരാവിൽ ആശുപത്രികളിൽ ആകെ 1,017 പേർക്ക് ഫ്ലൂ ബാധിച്ചു എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് തിങ്കളാഴ്ച 984, കഴിഞ്ഞ ചൊവ്വാഴ്ച 562 എന്നിങ്ങനെയായിരുന്നു.

ജലദോഷം, പനി, കോവിഡ് അല്ലെങ്കിൽ ഏതെങ്കിലും വൈറൽ രോഗത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രി സന്ദർശിക്കരുതെന്ന് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അഭ്യർഥിച്ചു.

സന്ദർശകരോട് മാസ്ക് ധരിക്കാനും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴും വാർഡുകളിൽ നിന്ന് പുറത്തുപോകുമ്പോഴും കൈകൾ വൃത്തിയാക്കാനും നിർദേശിക്കുന്നു.

മിഡ്‌വെസ്റ്റിലെ ആറ് ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ ഒരാഴ്ചയ്ക്കുള്ളിൽ ഇൻഫ്ലുവൻസ ബാധിച്ച രോഗികളുടെ പ്രവേശനത്തിൽ 200 ശതമാനം വർധനയുണ്ടായി.

ഇൻഫ്ലുവൻസ വൈറസിനെതിരേ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും.
പാരീസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാൻസും പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക