• Logo

Allied Publications

Europe
ജർമനിയിലെ കാർ ആക്രമണം: പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാര്‍
Share
ബെര്‍ലിന്‍: ജര്‍മനിയിലെ മാഗ്ദെബർഗിലെ ക്രിസ്മസ് ചന്തയിലുണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേർ ആശുപത്രിയിലാണ്. നിസാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രി വിട്ടു.

പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ മിഷനും പ്രാദേശിക അധികാരികളും അറിയിച്ചു.

ജര്‍മനിയില്‍ താമസിക്കുന്ന സൗദി പൗരനായ സൈക്യാട്രിസ്റ്റ് താലെബ് ജവാദ് അൽ അബ്‌ദുൾമൊഹ്സൻ(50) ആണ് ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.

അപകടത്തിൽ ഒന്പത് വയസുള്ള ആൺകുട്ടിയും നാല് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്‍റെ പ്രേരണ വ്യക്തമല്ല. ഇയാൾക്ക് കൂട്ടാളികളില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘം ഇയാളുടെ വസതി റെയ്ഡ് ചെയ്തു. ഇസ്‌ലാം വിമർശകനാണ് ഇയാളെന്നാണ് സൂചന.

മാഗ്ദെബർഗ് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്പിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് ചന്തകൾ സുരക്ഷാസേനകളുടെ നിരീക്ഷണവലയത്തിലാണ്.

പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും.
പാരീസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാൻസും പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക