• Logo

Allied Publications

Americas
ഡോണള്‍ഡ് ട്രംപിനെതിരായ ഹഷ് മണി കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി
Share
വാഷിംഗ്ടൺ ഡിസി: യുഎസ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഹഷ് മണി കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി വിധി. ലൈംഗികാതിക്രമം മറച്ചുവ‌‌യ്ക്കാന്‍ ട്രംപ് വ്യാജ രേഖകള്‍ ചമച്ചെന്നാണ് കേസ്.

ബിസിനസ് റിക്കാർഡുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസിലെ നടപടികള്‍ ട്രംപിന് പ്രസിഡന്‍റ് പദം നിര്‍വഹിക്കുന്നതിന് ഒരു തടസവും സൃഷ്ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒദ്യോഗിക കാര്യങ്ങളില്‍ മാത്രമായിരിക്കും പ്രസിഡന്‍റിന് നിയമപരമായ സംരക്ഷണം ലഭിക്കുക.

ഇതു സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ട്. നിയമപരമായ സംരക്ഷണം എന്നാല്‍, ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല അര്‍ഥമെന്നും കോടതി നിരീക്ഷിച്ചു.

മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ട്രംപിന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപിന്‍റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ 130,000 ഡോളര്‍ നല്‍കി.

തുടര്‍ന്ന് ഈ പണം അഭിഭാഷകൻ നല്‍കിയതാണെന്ന് വരുത്താന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റിക്കാര്‍ഡുകള്‍ ട്രംപ് വ്യാജമായി നിര്‍മിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

ഷിക്കാഗോ സെന്‍റി മേരീസ് ക്നാനായ പള്ളിയിൽ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും സംഘടിപ്പിച്ചു.
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും ഭക്തിനിർഭരമാ
ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
മിഷിഗൺ: 1975ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ഒരു വർഷം നീണ്
നരേന്ദ്ര മോദിയും വിവേക് രാമസ്വാമിയും കൂടിക്കാഴ്ച നടത്തി.
വാഷിംഗ്ഡൺ ഡിസി: ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വ
ആർ.‌എഫ്‌.കെ. ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി സ്ഥിരീകരിച്ച് യുഎസ് സെനറ്റ്.
വാഷിംഗ്ടൺ: റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി അംഗീകരിച്ച് യുഎസ് സെനറ്റ്.
തുളസി ഗബ്ബാർഡ് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി അധികാരമേറ്റു.
വാഷിംഗ്ടൻ ഡിസി: തുളസി ഗബ്ബാർഡ് യുഎസ് ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.