• Logo

Allied Publications

Australia & Oceania
വനോതുവിൽ വൻ ഭൂചലനം
Share
വെല്ലിംഗ്ടൺ (ന്യൂസിലൻഡ്): പസഫിക് മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ വനോതുവിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെ‌ട്ടു. തീരത്തുനിന്ന് അല്പമകലെ കടലിലാണു ഭൂചലനമുണ്ടായത്.

57 കിലോമീറ്റർ ആഴത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇതിന്‍റെ പ്രകന്പനങ്ങൾ ഇതേ സ്ഥലത്തിനു സമീപമുണ്ടാവുകയും, തുടർചലനങ്ങൾ വൈകുന്നേരം വരെ തുടരുകയും ചെയ്തു.

ഫോൺ ലൈനുകളും സർക്കാർ വെബ്സൈറ്റുകളും തകരാറിലായതിനാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള യഥാർഥ ചിത്രം മണിക്കൂറുകളോളം പുറത്തുവന്നില്ല. സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ ലഭ്യമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ കുറച്ചുവിവരങ്ങൾ അല്പസമയത്തിനുശേഷം പുറത്തുവരികയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ പോർട്ട് വിലയിലെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ജനത്തിന്‍റെ ദൃശ്യങ്ങൾ വാനുവാടു ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലിവിഷൻ കോർപറേഷൻ പങ്കുവച്ചിട്ടുണ്ട്.

പോലീസിന്‍റെയും ആശുപത്രികളുടെയും മറ്റു പൊതുസ്ഥാപനങ്ങളുടെയും ഫോൺ നന്പറുകൾ പ്രവർത്തിക്കുന്നില്ല എന്നാണു വിവരം. പോർട്ട് വിലയിലെ തകർന്ന കെട്ടിടങ്ങളുടെയും കാറുകളുടെയും മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്കും ഗുരുതരമായ കേടുപാടുകളുണ്ട്. വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റും അഗ്നിപർവത സ്ഫോടനവും പതിവായ രാജ്യമാണ് വനോതു.

ജിൻസൺ ആന്‍റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു.
കൊച്ചി: ഓസ്ട്രേലിയയിലെ നോർത്തേൺ പ്രവിശ്യാ സർക്കാരിൽ മന്ത്രിയായ മലയാള
ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി.
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ.
ഓസ്‌ട്രേലിയന്‍ മന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സിന് ദീപികയില്‍ സ്വീകരണം.
കോട്ടയം: ഓസ്‌ട്രേലിയന്‍ മന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സ് ദീപിക സന്ദര്‍ശിച്ചു.
ജിന്‍സന്‍ ആന്‍റോ ചാള്‍സിനു കോട്ടയം പൗരാവലി സ്വീകരണം നൽകി.
കോട്ടയം: ജിന്‍സന്‍ ആന്‍റോ ചാള്‍സിന്‍റെ ഓസ്‌ട്രേലിയയിലെ മന്ത്രിപദവി മലയാളിക്ക് അഭിമാനമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.
ജിന്‍സന്‍ ആന്‍റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ടയത്ത് പൗരസ്വീകരണം.
കോട്ടയം: ഓസ്‌ട്രേലിയയിലെ മന്ത്രിയായി ചുമതലേയറ്റ കോട്ടയം മൂന്നിലവ് സ്വദേശി ജിന്‍സന്‍ ആന്‍റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ട