• Logo

Allied Publications

Europe
ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ച പൂമാല ലേലത്തിന്
Share
ലണ്ടൻ: 1930ലെ ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ചിരുന്ന പൂമാല ലണ്ടനിൽ ലേലത്തിനുവച്ചു. യുകെയിൽ നടന്ന ലേലത്തിൽ നിശ്ചയിച്ച 2030,000 പൗണ്ട് നേടാൻ കഴിയാതിരുന്നതിനെത്തുടർന്നാണ് തുറന്ന ലേലത്തിനു വച്ചിട്ടുള്ളത്.

അഹമ്മദാബാദിനു സമീപത്തുകൂടെ നടന്ന ഉപ്പുസത്യഗ്രഹ മാർച്ചിൽവച്ച് ഗാന്ധിജിയുടെ കുടുംബഡോക്ടറായിരുന്ന ഡോ. ബൽവന്ത്‌ റായി എൻ. കനുഗയാണ് മാല സമ്മാനിച്ചത്. ഡോക്ടറുടെ ഭാര്യ നന്ദുബെൻ കനുഗയാണ് ഗാന്ധിജിക്കു മാല ചാർത്തിയത്.

ലണ്ടനിൽ ഇസ്‌ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് വില്പനയിൽ ലയോൺ ആൻഡ് ടേൺബുള്ളാണ് മാല വില്പനയ്ക്കു വച്ചത്.

ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു.
ബോൾട്ടൻ: ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു.
അന്താരാഷ്‌ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍.
പാരീസ്: അന്താരാഷ്‌ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കും.
ജിമ്മി ആന്‍റണി ഡബ്ലിൻ സീറോമലബാർ സഭ ട്രസ്റ്റി സെക്രട്ടറി.
ഡബ്ലിൻ: ഡബ്ലിൻ സീറോമലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു.
കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് ഡെൻമാർക്ക് സ്വദേശിനിക്ക് പരിക്ക്.
തിരുവനന്തപുരം: കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതയ്ക്ക് പരിക്ക്.
റഷ്യൻ കൂലിപ്പട്ടാളത്തിലുള്ള ഇന്ത്യക്കാരെ ഉടൻ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം.
ന്യൂഡൽഹി: റഷ്യൻകൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച