• Logo

Allied Publications

Americas
ഫ്രിസ്കോയിൽ മൂന്ന് പേർ വീട്ടിൽ മരിച്ചനിലയിൽ
Share
ഫ്രിസ്കോ: നോർത്ത് ടെക്‌സസിലെ ഫ്രിസ്കോയിലെ വീട്ടിൽ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാൻക്രോഫ്റ്റ് ലെയ്നിലെ 10200 ബ്ലോക്കിലാണ് സംഭവം.

റൊണാൾഡ് മോറിസ് (54), സ്റ്റേസി വൈറ്റ് (53), ഗാവിൻ മോറിസ് (15) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് മരിച്ചവരിൽ ഒരാളുടെ സഹപ്രവർത്തകൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്റ്റേസി വൈറ്റിന് ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. രണ്ട് പേരെ വീടിനുള്ളിലും മൂന്നാമത്തെയാളെ ഗാരേജിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ഒരാൾ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ ഡിറ്റക്‌ടീവുകൾ അന്വേഷണം ആരംഭിച്ചു. നിലവിൽ കൂടുതൽ വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.

വീടിന്‍റെ ഉടമസ്ഥതയുണ്ടെന്നും 20 വർഷമായി അവിടെ താമസിക്കുന്നുണ്ടെന്നും അയൽവാസി പറഞ്ഞു. മോറിസ് അവരോടൊപ്പമാണ് താമസം. ഡിറ്റക്‌ടീവുകൾ അന്വേഷണം തുടരുന്നു.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്