• Logo

Allied Publications

Americas
ഡോ. ദർശന ആർ. പട്ടേൽ കാലിഫോർണിയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു
Share
കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി ഇന്ത്യൻ അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കാലിഫോർണിയയിലെ 76ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദർശന തെരഞ്ഞെടുക്കപ്പെട്ടത്.

എസ്‌കോണ്ടിഡോ, സാൻ മാർക്കോസ്, സാൻഡിയാഗോയുടെ ചില ഭാഗങ്ങൾ, കൂടാതെ റാഞ്ചോ സാന്താ ഫേ, സാൻ മാർക്കോസ് തടാകം, ഹാർമണി ഗ്രോവ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റികളാണ് ഈ ജില്ലയിലുള്ളത്.

ഒരുകാലത്ത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ജില്ലയിൽ ഡെമോക്രാറ്റുകളുടെ സുപ്രധാന വിജയമാണ് പട്ടേലിന്‍റെ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ക്രിസ്റ്റി ബ്രൂസ് ലെയ്നിനെതിരെ നിർണായക ലീഡ് നിലനിർത്തിയ ശേഷമാണ് പട്ടേലിന്‍റെ വിജയം പ്രഖ്യാപിച്ചത്. അവർ 53 ശതമാനം വോട്ടുകളാണ് പിടിച്ചെടുത്തത്.

തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്ന് പട്ടേൽ പറഞ്ഞു. അസംബ്ലിയിൽ, പൊതു സുരക്ഷ, പ്രത്യുൽപാദന സ്വാതന്ത്ര്യം, മെച്ചപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായം, വിപുലീകരിച്ച ആരോഗ്യ പരിരക്ഷാ ലഭ്യത, ഭവനരഹിതർക്കുള്ള പരിഹാരങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുകയാണ് ലക്ഷ്യം.

കമ്മ്യൂണിറ്റികളെ സുരക്ഷിതവും ശക്തവും ഭാവി തലമുറകൾക്ക് താങ്ങാക്കി മാറ്റുകയും ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ബിഎ ഓക്‌സിഡന്‍റൽ കോളജിൽ നിന്ന് ബയോകെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ പട്ടേൽ ബയോടെക്‌നോളജിയിൽ കരിയർ തുടങ്ങും മുൻപേ യുസി ഇർവിനിൽ നിന്ന് ബയോഫിസിക്സിൽ.

കമ്മ്യൂണിറ്റി നേതൃത്വത്തിലേക്ക് മാറുകയും പോകെ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിന്‍റെ സ്കൂൾ ബോർഡ് പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കൂടാതെ ഏഷ്യൻ പസഫിക് ഐലൻഡർ അമേരിക്കൻ അഫയേഴ്‌സ് സംബന്ധിച്ച കാലിഫോർണിയ കമ്മീഷൻ, ഉൾപ്പെടുത്തലിനും അവസരത്തിനും വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്