• Logo

Allied Publications

Americas
ഫോർട്ട്വർത്ത് കൊലപാതകം: പ്രതി ജേസൺ അലൻ തോൺബർഗിന് വധശിക്ഷ
Share
ഫോർട്ട്വർത്ത്: 2021 ശരത് കാലത്തിൽപെടുത്തി മൃതദേഹങ്ങൾ മാലിന്യകൂമ്പാരത്തിൽ കത്തിച്ച കേസിൽ ജേസൺ അലൻ തോൺബർഗിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഉരകളുമായി ചങ്ങാത്തം കൂടിയ ശേഷമാണ് പ്രതി അവരെ കൊലപ്പെടുത്തിയത്.

ദൈവത്തിന്‍റെ കൽപ്പന പ്രകാരം നടത്തിയ ആചാരപരമായ ത്യാഗങ്ങളാണ് ഇതെന്നാണ് കൊലപാതകങ്ങളെക്കുറിച്ച് ജേസൺ പോലീസിനോട് പറഞ്ഞത്.

എട്ട് ദിവസത്തെ സാക്ഷി വിസ്താരത്തിനും രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനും ശേഷമാണ് ജൂറി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്ക് മാനിസകരോഗമുണ്ടെന്നും അതുകൊണ്ട് കുറ്റക്കാരനല്ലെന്ന് വിധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ അഭ്യർഥന ജൂറി നിരസിച്ചു.

2021 സെപ്റ്റംബറിൽ, ഡേവിഡ് ലൂറസ് (42), ലോറൻ ഫിലിപ്സ് (34), മാരിക്രൂസ് മാത്തിസ് (33) എന്നിവരെ ജേസൺ അലൻ കൊലപ്പെടുത്തിയതായി പോ പ്രോസിക്യൂട്ടർമാരും ആരോപിച്ചു. ഇവരുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 22ന് ഫോർട്ട്വർത്ത് അഗ്നിശമന സേനാംഗങ്ങൾ കത്തുന്ന മാലിന്യകൂമ്പാരത്തിൽ കണ്ടെത്തി. ഒരു ഘട്ടത്തിൽ, ഇരകളുടെ ചിത്രങ്ങളും അവരുടെ ശരീരത്തിന്റെ അവസ്ഥ കാണിക്കുന്ന ചിത്രങ്ങളും പ്രോസിക്യൂട്ടർ ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഇത് ജൂറിയിലെ പലരെയും വികാരഭരിതരാക്കി.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്