• Logo

Allied Publications

Americas
ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്‍റർ ജനറൽ ബോഡി ഞായറാഴ്ച
Share
ഗാർലൻഡ്: ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്‍റർ ജനറൽ ബോഡി യോഗം ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ അഞ്ച് വരെ ഡാളസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ(3821 Broadway Blvd, Garland, TX) നടക്കും. പ്രസിഡന്‍റ് ഷിജു ഏബ്രഹാം അധ്യക്ഷത വഹിക്കും.

മുൻപത്തെ യോഗത്തിലെ മിനിറ്റ്സ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ വിവരങ്ങൾ, പരിഷ്കരിച്ച ഫോം, പുതുക്കിയ പട്ടിക, ബൈലോ ഭേദഗതി, ബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, കെട്ടിട സുരക്ഷ, അപ്‌ഡേറ്റ് ചെയ്‌ത കാമറ, സിസ്റ്റം, പ്രോജക്റ്റ് അപ്‌ഡേറ്റുകൾ, അർധ വാർഷിക അക്കൗണ്ടുകൾ എഒബി എന്നിവ ചർച്ചചെയ്യും.

തുടർന്ന് 20252026ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പ് നടക്കും. പൊതുയോഗത്തിൽ ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്‍റർ അംഗങ്ങൾ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈമൺ ജേക്കബ് അറിയിച്ചു.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്