• Logo

Allied Publications

Americas
ഡാളസിൽ വെടിവയ്പ്: രണ്ട് മരണം, രണ്ട് പേർ അറസ്റ്റിൽ
Share
ഡാളസ്: മക്കിന്നി അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. നോർത്ത് മക്ഡൊണാൾഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ അപ്പാർട്മെന്‍റ് സമുച്ചയത്തിലാണ് വെടിവയ്പ് നടന്നത്.

കോംപ്ലക്‌സിൽ പാർക്ക് ചെയ്തിരുന്ന ഡോഡ്ജ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരന്‍റെ സമീപത്തേക്ക് ഒരാൾ എത്തിയതിന് തൊട്ടുപിന്നാലെയാണ് വെടിവയ്പ് നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവറായ 21 വയസുകാരൻ ക്രിസ്റ്റഫർ പെരസ്, ആശുപത്രിയിൽ ഉണ്ടായിരുന്ന 18 വയസുകാരൻ ജോസ് മെജിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തുകയും കോളിൻ കൗണ്ടി ഡിറ്റൻഷൻ ഫെസിലിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്