• Logo

Allied Publications

Americas
ഓർമ ഇന്‍റർനാഷണൽ ഇലക്ഷൻ: നോമിനേഷനുകൾ ക്ഷണിച്ചു
Share
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷണലിന്‍റെ 2025 വർഷത്തേയ്ക്ക് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനമായി. ട്രസ്റ്റീബോഡ് ചെയർമാൻ ജോസ് ആറ്റുപുറത്തെ ഇലക്ഷൻ കമ്മീഷനായി നിയമിച്ചു എന്ന് ട്രസ്റ്റീ ബോഡ് സെക്രട്ടറി പി.വി. ജോയ് അറിയിച്ചു.

ഓർമ ഇന്‍റർനാഷണലിലെ അംഗങ്ങൾക്ക് ഓർമ ഇന്‍റർനാഷണലിലെ യോഗ്യരായ ഏതെങ്കിലും അംഗത്തിനെയോ തന്നെത്തന്നെയോ നാമനിർദേശം ചെയ്യാനും വോട്ടുചെയ്യാനും കഴിയും.

പൂരിപ്പിച്ച ബാലറ്റ് പേപ്പറുകൾ ഡിസംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് അകം (ഈസ്റ്റേൺ സ്റ്റാൻഡേഡ് ടൈം, യുഎസ്എ) attupuram.jose@gmail.com എന്ന ഇമെയിലിലോ, വാട്സാപ്പ് ഫോൺ നമ്പർ 12672314643 ലോ ലഭിക്കണം. ഡിസംബർ 30ന് പുതിയ ഭാരവാഹികളുടെ പേരു വിവരം പ്രഖ്യാപിക്കും.



501(സി)3 സ്റ്റാറ്റസുള്ള സംഘടനയായി അമേരിക്കയിൽ 2009ൽ രജിസ്റ്റർ ചെയ്ത രാജ്യാന്തര മലയാളി സംഘടനയാണ് ഓർമ ഇന്‍റർനാഷണൽ. മലയാളികൾ ലോക വ്യാപകമായി വളരുന്ന ആധുനിക ലോകക്രമത്തിൽ, മലയാളി പാരമ്പര്യമോ പൈതൃകമോ ഉള്ള എല്ലാ ആളുകകളുടെയും സാമൂഹികസാംസ്കാരിക ഐക്യവേദിയായും നവീനാശയങ്ങളുടെ പങ്കുവയ്ക്കൽ മുഖ്യ കാര്യപരിപാടിയാക്കിയും ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം.

അംഗങ്ങളുടെ സംവേദനാത്മക മഹത്വത്തെ ഉപയോഗപ്പെടുത്തി, പൗരാണികവും ആധുനികവുമായ മെച്ചപ്പെട്ട മാനുഷിക വീക്ഷണങ്ങളിൽ അവരെ പ്രചോദിപ്പിച്ചുകൊണ്ട്, ജീവകാരുണ്യ കുടുംബ മൂല്യങ്ങൾ തീവ്രമാക്കുന്നതിനും നൂതനമായ വളർച്ചയ്ക്ക് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള മലയാളി കുടുംബങ്ങളുടേയും സുഹൃത്തുക്കളുടേയും ഭൂഖണ്ഡാന്തര സാഹോദര്യമാണ് ഓർമ ഇന്‍റർനാഷണൽ.

ഇതിന്‍റെ ഭാഗമായി നടത്തിയ ഓർമ രാജ്യാന്തര പ്രസംഗ മത്സര പരമ്പര അനേകം യുവ മലയാളി പ്രസംഗകരെ മുൻ നിരയിലെത്തിക്കുന്നതിന് ഉപകരിച്ചു എന്നത് അനുപമമായ പ്രവർത്തന പന്ഥാവായിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ ഓർമ ഇന്‍റർനാഷണലിന്‍റെ പ്രൊവിൻസുകളും റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

ഇലക്ഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: വാട്‌സ്ആപ്പ് ഫോൺ നമ്പർ 12672314643.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്