• Logo

Allied Publications

Americas
അമേരിക്കയിലേക്കു പഠിക്കാൻ പറന്ന് ഇന്ത്യക്കാർ
Share
ന്യൂഡൽഹി: ഏറ്റവും അധികം വിദ്യാർഥികളെ അമേരിക്കയിലേക്കു പഠിക്കാനയയ്ക്കുന്ന രാജ്യമായി ഇന്ത്യ. 15 വർഷത്തിനിടെ ഒരു അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യമായാണ് ഇന്ത്യമാറിയത്.

ഇക്കൊല്ലം 3.3 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയത്. 2024 ഓപ്പൺ ഡോർസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അയൽരാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

20232024 അധ്യയനവർഷത്തിൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായത്. അമേരിക്കയിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്.

ഇന്ത്യയെ കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ അമേരിക്കയിലേക്ക് അ‍യച്ച രാജ്യങ്ങളിൽ ചൈന (2,77,398), ദക്ഷിണ കൊറിയ (43,149), കാനഡ (28,998), തായ്‌വാൻ ( 23,157) എന്നിവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. സാധാരണയായി, യുഎസിലെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിച്ച് മേയ് മാസം വരെയാണ്.

ഉന്നതവിദ്യാഭ്യാസത്തിനായി (ബിരുദം, ഗവേഷണം) ഏറ്റവും കൂടുതൽ ആളുകളെ അയയ്ക്കുന്ന രാജ്യമെന്ന റിക്കാർഡ് ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഈ ഗണത്തിലുള്ള വിദ്യാർഥികളുടെ എണ്ണവും 19 ശതമാനം വർധിച്ചു. 1,96,567 ഇന്ത്യക്കാരാണ് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്