• Logo

Allied Publications

Americas
ടെക്‌സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്
Share
ടെക്‌സസ്: ടെക്‌സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ യോഗം ചേർന്നു. ടെക്‌സസ് ആസ്ഥാനമായുള്ള നാല് യുഎസ് അറ്റോർണിമാർ ഡാളസിൽ യോഗം ചേർന്നാണ് ഈ വിഷയത്തിൽ ചർച്ച നടത്തിയത്.

15 വയസ് മുതൽ 88 വയസ് വരെ പ്രായമുള്ളവരാണ് പ്രധാനമായും ഗാർഹിക പീഡനത്തിന് ഇരയാകുന്നതിനെന്ന് ടെക്‌സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസിന്‍റെ സിഇഒ ഗ്ലോറിയ അഗ്യുലേര ടെറി പറഞ്ഞു. കഴിഞ്ഞ വർഷം ടെക്‌സസിൽ 205 പേർ ഗാർഹിക പീഡനത്തിന് ഇരയായി അവരുടെ അടുത്ത ബന്ധുക്കളാൽ കൊല്ലപ്പെട്ടുവെന്ന് ടെക്‌സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസ് പറയുന്നു.

2013 മുതൽ ഇത്തരം കേസുകൾ വർധിക്കുകയാണ്. ഇരകളിൽ കുടൂതൽ പേരും നോർത്ത് ടെക്സസിലാണ് താമസിച്ചിരുന്നത്. ഡാളസ് കൗണ്ടിയും ടാരന്‍റ് കൗണ്ടിയും ഗാർഹിക പീഡന കേസുകളിൽ യഥാക്രമം സംസ്ഥാനത്ത് രണ്ടും മൂന്നും സ്ഥാനത്താണ്.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്